പിസ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (18:27 IST)
ഡൽഹി: പിസ നൽകാം എന്നു പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് നാലുപേർ ചേർന്ന് പത്താംക്ലാസുകാരിയെ കൂട്ടബലത്സംഗത്തിനിരയക്കി. പെൺകുട്ടി താമസിക്കുന്ന വീട്ടുടമയുടെ മകനും കൂട്ടുകാരും ചേർന്നാണ് അതിക്രമം നടത്തിയത് ഡൽഹിയിലെ വിനോദ് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. 
 
പിസ നൽകാമെന്നു പറഞ്ഞ് വീട്ടുടമയുടെ മകൻ പത്താംക്ലാസുകാരിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ മൂന്ന് കൂട്ടുകാരും വീട്ടിലുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെൺകുട്ടിയെ കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 
 
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് പെൺകുട്ടി കാര്യങ്ങൾ എല്ലാം തുറന്നു പറയുകയായിരുന്നു. ഉടൻ തന്നെ അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള നിയമങ്ങൾ ചുമത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമയുടെ മകനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂണില്‍ ഇംഗ്ലണ്ടില്‍ കൊടും ചൂട്; സ്‌കൂളുകള്‍ അടച്ചിടുന്നു

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾ മരിച്ചു

ഫിഫ ലോകകപ്പ് മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം; സൗകര്യം ഒരുക്കി കേരള സര്‍ക്കാര്‍

Kerala Rain : മഴ വടക്കോട്ട്; കണ്ണൂരിലും കാസർകോട്ടും യെല്ലോ അലർട്ട്; കടൽ പ്രക്ഷുബ്ധം; തീരദേശങ്ങളിൽ അതീവ ജാഗ്രത

പനിബാധിച്ച് മരിച്ചത് 87 പേര്‍, മുരളീധരന്‍ വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപിപ്പിക്കണം: വീണ ജോര്‍ജ്

അടുത്ത ലേഖനം
Show comments