Webdunia - Bharat's app for daily news and videos

Install App

കോട്ടക്കലിൽ 20 പേരുടെ അക്കൌണ്ടുകളിലേക്ക് അവർ പോലുമറിയാതെ എത്തിയത് 40 കോടി !

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (15:35 IST)
എസ് ബി ഐ കോട്ടക്കൽ ശാഖയിലെ 20 അക്കൌണ്ടുകളിലേക്കാണ് ഉറവിടം വ്യക്തമല്ലതെ 40 കോടി രൂപ എത്തിയത്. കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ജീവനക്കാരുടെ അക്കൌണ്ടുകളിലാണ് ഞെട്ടിക്കുന്ന തുക വന്നു ചേർന്നത്. എവിടെ നിന്നാണ് ഇത്രയും വലിയ തുക അക്കൌണ്ടുഅക്കിൽ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 
 
അസ്വാഭാവികമായി വലിയ തുക അക്കൌണ്ടുകളിലേക്ക് വന്നതോടെ എസ് ബി ഐ ഈ അക്കൌണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. സാങ്കേതിക പിഴവ് മൂലമാകാം പണം അക്കൌണ്ടുകളിലേക്ക് എത്തിയത്  എന്നാണ് എസ് ബി ഐ നൽകുന്ന വിശദീകരണം. 
 
അക്കൌണ്ടിലേക്ക് വന്നു ചേർന്ന തുക തിരിച്ചെടുത്തതായി എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശമ്പള അക്കൌണ്ട് മരവിപ്പിച്ചതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ജീവനക്കാരായ അക്കൌണ്ട് ഉടമകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം, ചോദ്യപേപ്പറിൽ സവർക്കർ സ്തുതി; ബിജെപി വിധേയത്വം പരസ്യമാക്കി സതീശൻ സർക്കാർ

പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കി; മാധ്യമങ്ങളില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍

വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങള്‍: സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

അടുത്ത ലേഖനം
Show comments