Webdunia - Bharat's app for daily news and videos

Install App

ചെന്നൈയ്ക്ക് തലവേദന മധ്യനിര; ഈ രണ്ട് വിക്കറ്റുകള്‍ വേഗം പോയാല്‍ എതിരാളികള്‍ക്ക് ആധിപത്യം

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (12:44 IST)
രണ്ടാം പാദത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ച ആദ്യ ടീമാണ്. എന്നാല്‍, തുടര്‍ച്ചയായി അവസാന രണ്ട് മത്സരങ്ങളില്‍ ചെന്നൈ തോല്‍വി വഴങ്ങി. മധ്യനിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലവേദനയാകുന്നത്. ചെന്നൈ ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ രണ്ട് വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തുകയാണ് സ്ട്രാറ്റജിയെന്ന് എതിരാളികള്‍ മനസിലാക്കി കഴിഞ്ഞു. 
 
പവര്‍പ്ലേയ്ക്ക് മുന്‍പ് തന്നെ ഓപ്പണിങ് കൂട്ടുക്കെട്ട് തകര്‍ന്നാല്‍ ചെന്നൈ പ്രതിരോധത്തിലാകുന്നു. ഫാഫ് ഡു പ്ലെസിസ്, റിതുരാജ് ഗെയ്ക്വാദ് എന്നിവര്‍ മികച്ച ഫോമിലാണ്. ഇരുവരും നിലയുറപ്പിച്ചു കഴിഞ്ഞാല്‍ റണ്‍റേറ്റ് അതിവേഗം ഉയരുന്നു. ഈ കൂട്ടുക്കെട്ടിനെ അതിവേഗം തകര്‍ക്കുകയാണ് എതിരാളികളുടെ പ്രഥമ ലക്ഷ്യം. 
 
മധ്യനിരയില്‍ അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത്. റണ്‍സ് കണ്ടെത്താന്‍ സ്ട്രഗിള്‍ ചെയ്യുന്ന നായകന്‍ ധോണി മധ്യനിരയില്‍ തലവേദന സൃഷ്ടിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സായ് സുദർശനും പരിക്ക്!, ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമോ അതോ ആശുപത്രി വാർഡോ? പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ

രോഹിത്തിന്റെ കാര്യത്തില്‍ എന്താണ് തീരുമാനം?, ഓരോ സീരീസിലും ടെസ്റ്റ് പാസാകുന്ന പതിവ് ഇനി പറ്റില്ല : ആകാശ് ചോപ്ര

അവന് ശരിക്കും 15 ആണോ പ്രായം?, ഇന്ത്യയ്ക്ക് പുറത്ത് വൈഭവിന്റെ പ്രായത്തെ പറ്റി ഇപ്പോഴും സംശയങ്ങളുണ്ടെന്ന് ബ്രെറ്റ് ലീ

തുടർച്ചയായ മൂന്നാം ലോകകപ്പിലും നേരിട്ട് യോഗ്യതയില്ല,വെസ്റ്റിൻഡീസിന് ഇനി ക്വാളിഫയർ പരീക്ഷ

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ സായ് സുദർശൻ പുറത്ത്, പകരക്കാരനെ ഉടൻ പ്രഖ്യാപിക്കും

അടുത്ത ലേഖനം
Show comments