Webdunia - Bharat's app for daily news and videos

Install App

അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഓസ്ട്രേലിയ ഓൺ ഔട്ട്, ഇന്ത്യക്കും ജയത്തിനുമിടയില്‍ 217 റണ്‍സ്

ജയിക്കാൻ ഇന്ത്യക്ക് 2017 റൺസ്

Webdunia
ശനി, 3 ഫെബ്രുവരി 2018 (10:34 IST)
അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കിരീടലക്ഷ്യം 217 റൺസ്. ഫൈനലിൽ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 216 റൺസിന് ഓളൗട്ട്. 47.2 ഓവറിൽ 216 റൺസിൽ ഓസ്ട്രേലിയയുടെ ബാറ്റ്സ്മാൻമാർ എല്ലാവരും പുറത്തായി.
 
രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിന്റെ ബാറ്റിങ് നട്ടെല്ലൊടിച്ചത്. ഓസീസിനു വേണ്ടി മികച്ച ചെറുത്തുനിൽപ്പ് കാഴ്ചവച്ച് അർധ സെഞ്ചുറി കുറിച്ച ജോനാഥൻ മെർലോ 76 റൺസിൽ നിൽക്കെ അനുകൂൽ റോയിയുടെ പന്തിൽ ശിവസിങ്ങിന്റെ ക്യാച്ചിൽ പുറത്തായി.  
 
കൗമാര ലോകകപ്പില്‍ നാലാം കിരീടമാണ് രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യന്‍മാര്‍ ലക്ഷ്യമിടുന്നത്. വിരാട് കോഹ്‍ലി, മുഹമ്മദ് കൈഫ്, ഉൻമുക്ത് ചന്ദ് എന്നിവരുടെ ക്യാപ്റ്റൻസിയിൽ മുൻപ് ജേതാക്കളായ ഇന്ത്യ ഒരിക്കൽ കൂടി കപ്പുയർത്തിയാൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കോർഡിലെത്തും. ഓസ്ട്രേലിയയും മൂന്നുതവണ ചാംപ്യൻമാരായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments