മുത്തലാഖിനെതിരായ വിധിയെ അനുകൂലിച്ചവരാണ് ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത്; സംസ്ഥാന ബി ജെ പിയെ പ്രതിരോധത്തിലാക്കി സുബ്രഹ്മണ്യൻ സ്വാമി

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (15:44 IST)
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരേ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ ശക്തമായി വിമർശിച്ച് മുതിർന്ന ബി ജെ പി നേതാബ് സുബ്രഹ്മണ്യൻ സ്വാമി. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചവരാണ് ഇപ്പോൾ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
 
സബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന ആചാരത്തിന്റെ ഭാഗമായിരുന്നു എന്നാണ് പ്രതിഷേധക്കാർ വാദിക്കുന്നത്. അത്തരത്തിൽ തന്നെയായിരുന്നു മുത്തലാഖും. മുത്താലാഖ് നിരോധിച്ചുകൊണ്ടുള്ള കോടതി വിധിയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചവരാണ് ഇപ്പോൾ സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി സമരം ചെയ്യുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. 
 
ഹിന്ദുക്കളിലെ തന്നെ പുരോഗമന ചിന്താഗതിക്കാരും പിന്തിരിപ്പൻ ചിന്താഗതിക്കാരും തമ്മിലുള്ള പോരട്ടമാണ് ഉപ്പോൾ ശബരിമലയിൽ നടക്കുന്നത്. നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണ്. അത് അംഗീകരിക്കാൻ തയ്യാറാവണം. സുപ്രീം കോടതിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments