പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിയതിന് ദളിത് കുടുംബത്തിന് ഊരുവിലക്ക്

Webdunia
ശനി, 30 ജൂണ്‍ 2018 (17:50 IST)
മധ്യപ്രദെശിലെ സർക്കാൻപൂരിലെ ദളിത് കുടുംബത്തിനാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കുടുംബത്തെ ഊര് വിലക്കുകയായിരുന്നു. ഊരു വിലക്കിനെ തുടർന്ന് രണ്ട് വർഷത്തോളമായി ഇവർ തെരുവിലാണ് ജീവിക്കുന്നത്. 
 
ഊരു വിലക്കിയതോടെ കുടുംബത്തിന്റെ റേഷൻ നിർത്തലാക്കി. കൂട്ടികളുടെ വിദ്യഭ്യാസം മുടങ്ങി. കടകളിൽ നിന്നും സാധനം വാങ്ങുന്നത് പോലും വിലക്കി. കുടി വെള്ളം പോലും കിട്ടത്ത അവസ്ഥ വന്നപ്പോഴാണ് നാടുവിട്ടത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം അടിയന്തരത്തിന്  സദ്യ നൽകിയില്ലെന്ന കാരണത്താൽ രാജസ്ഥാനിലും ദളിത് കുടുംബത്തെ ഊരുവിലക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രി വീണ ജോർജിനെ ആക്രമിച്ച് കെ.എസ്.യു സംഘം; ശക്തമായി തിരിച്ചടിക്കാൻ സിപിഎം

ആരെയും അറിയിക്കാതെ വൃദ്ധയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ടു, മകന്‍ കസ്റ്റഡിയില്‍

അധിക സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, തരാനാകില്ലെന്ന് ഡിഎംകെ തമിഴ്‌നാട്ടിൽ സഖ്യചർച്ചകൾ സജീവം

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് രാജ്യവ്യാപകമായി സൗജന്യ എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ വൈദ്യുതി ഇറക്കുമതിക്ക് 126% തീരുവ ഏര്‍പ്പെടുത്തി യുഎസ്

അടുത്ത ലേഖനം
Show comments