സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനല്ല പാര്‍ട്ടി എന്നോട് മത്സരിക്കാന്‍ പറഞ്ഞത് - പി ജയരാജന്‍

Webdunia
ശനി, 16 മാര്‍ച്ച് 2019 (19:20 IST)
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ സി പി എം വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതുമുതല്‍ പലതരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനാണ് ജയരാജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് അതിലൊരു പ്രചരണം.
 
പി ജയരാജന്‍ മത്സരിക്കുമ്പോള്‍ താല്‍ക്കാലിക സെക്രട്ടറിക്ക് പകരം കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം വി ജയരാജനെ കൊണ്ടുവന്നതാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് വഴിവച്ചത്. എന്നാല്‍ ഭീതികൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നാണ് പി ജയരാജന്‍ ഇതേക്കുറിച്ച് പറയുന്നത്.
 
ഇത്തരം പ്രചരണം നടത്തുന്നവര്‍ ആകെ ബേജാറിലാണെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ജയരാജന്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊക്കെ ആലോചിക്കുന്നത്. കുപ്രചരണങ്ങളൊന്നും അലോസരപ്പെടുത്തുന്നില്ലെന്നും താനിപ്പോഴും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന് നരകമാണോ വേണ്ടത്, നൽകാൻ യുഎസ് തയ്യാറാണ്, ഇറാൻ സത്യം അംഗീകരിക്കണം, അല്ലെങ്കിൽ ട്രംപ് ചെയ്യുന്നത് താങ്ങില്ല

അമേരിക്കയുടെ അത്യാധുനിക എഫ് 18 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ, പ്രതികരിക്കാൻ തയ്യാറാകാതെ ട്രംപ് ഭരണകൂടം

മെഡിക്കല്‍ കോളേജിലെ തീപിടുത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് പക്ഷിപ്പനി: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

'ബിജെപി വളരുകയാണ്, 30 സീറ്റുകള്‍ ഉറപ്പാണ്, ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കും': അനില്‍ ആന്റണി

അടുത്ത ലേഖനം
Show comments