ആദ്യം കേന്ദ്രം കൂട്ടിയ നികുതി മുഴുവൻ കുറക്കട്ടെ, എന്നിട്ട് സംസ്ഥാനങ്ങൾ കുറക്കുന്നത് ആലോചിക്കാം; ജെയ്റ്റ്ലിയെ തള്ളി തോമസ് ഐസക്

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (16:37 IST)
ആലപ്പുഴ: ഇന്ധന വില രണ്ടര രൂപ കേന്ദ്ര സർക്കാർ കുറച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളും ഇന്ധന നികുതി കുറക്കനമെന്ന കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ല്യുടെ നിർദേശത്തെ തള്ളി ധനമന്ത്രി തോമസ് ഐസക്. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവൻ കുറക്കട്ടെ എന്നിട്ട് സംസ്ഥാനങ്ങൾ നികുതി കുറക്കുന്ന കാര്യം ആലോചികാമെന്ന് തോമസ് ഐസക് വ്യക്തമാക്കി.
 
പെട്രോളിന് ഒൻപത് രുപയോളവും ഡീസലിന് 14 രൂപയോളവും  നികുതി വർധിപ്പിച്ചതിന് ശേഷമാണ് 1.50 രൂപ കുറവ് വരുത്തിയിരിക്കുന്നത്. കേന്ദ്രം കൂട്ടിയ തുക മുഴുവൻ കുറക്കട്ടെ, സംസ്ഥാനങ്ങൾ നികുതി കുറക്കുന്ന കാര്യം അതിനു ശേഷം ആലോചിക്കാം എന്ന് തോമസ് ഐസക് പറഞ്ഞു.
 
സംസ്ഥാനങ്ങൾ തയ്യാറായാൽ അഞ്ച് രൂപ വരെ ഇന്ധനവില കുറക്കാനാകുമെന്നും സംസ്ഥാന സർക്കാരുകൾ നികുതി കുറക്കാൻ തയ്യാറായില്ലെങ്കിൽ അത് ജനങ്ങൾ ചോദിക്കട്ടെയെന്നുമാണ് ഇന്ധന വില കുറച്ച വിവരം അറിയിച്ചുകൊണ്ട് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണശേഷം ഇറാന്‍ ആഗോള 'ഹിറ്റ് ലിസ്റ്റ്' പുറത്തിറക്കി; ലിസ്റ്റില്‍ ജോര്‍ജിയ മെലോണിയും!

ഗൾഫ് രാജ്യങ്ങളിൽ ആക്രമണവുമായി ഇറാൻ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യോമാക്രമണം

വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ സിപിഎമ്മിനുള്ളിൽ ഭിന്നത?, കെ കെ രാഗേഷിനെതിരെ നിലപാടുമായി കെ കെ ശൈലജയും പി കെ ശ്രീമതിയും!

ഓരോ ശത്രുവിനെയും നോക്കി വെച്ചിട്ടുണ്ട്, ഞാൻ ഇല്ലാതെയായാലും നടപ്പാകും, ആരെയും വെറുതെ വിടില്ല: ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്

അടുത്ത ലേഖനം
Show comments