Webdunia - Bharat's app for daily news and videos

Install App

സ്വർണം തേടി മെറ്റൽ ഡിറ്റക്ടറുമായി പൊലീസ് വനത്തിലേക്ക് !

Webdunia
ശനി, 1 ജൂണ്‍ 2019 (18:31 IST)
എടയാറിൽ സ്വർണം വാഹനത്തിൽ കൊണ്ടുപോകവെ കവർന്ന 20 ക്കിലോ സ്വർണം കണ്ടെത്തുന്നതിനായി മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സംവിധാനങ്ങളോടെ ചിന്നാർ വനത്തിൽ പരിശോധന നടത്താൻ പൊലീസ്. സ്വർണം വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ വാഹനത്തിന്റെ ചില്ല് തകർത്ത് അകത്തുണ്ടായിരുന്ന ജീവനക്കാരുടെ കണ്ണിൽ കുർമുളക് സ്പ്രേ അടിച്ചാണ് പ്രതികൾ സ്വർണവുമായി കടന്നത്.
 
5 കിലോഗ്രാം വീതമുള്ള നാല് പെട്ടി സ്വർണവുമായാണ് 5 പ്രതികൾ കടന്നത്. പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും ഇവരുടെ കയ്യിൽ സ്വർണം ഉണ്ടയിരുന്നില്ല. സതീഷ്, റാഷിദ് എന്നിവരാണ് സ്വർണവുമയി കടന്നത്. രണ്ടാം പ്രതിയായ റഷിദ് മൊഴി ഇടക്കിടെ മാറ്റിപ്പറയുന്നത് പൊലീസിനെ പുലിവാല് പിടിപ്പിക്കുന്നുണ്ട്. ചിന്നക്കനാൽ കാടിനുള്ളിൽ സ്വരണം കുഴിച്ചിട്ടു എന്ന് രണ്ടാം പ്രതിയായ റാഷിദ് മൊഴി നൽകിയതിനെ തുടർന്ന് ഇവിടെയെത്തിച്ച് പൊലീസ് പരിശോധന നടത്തി. 
 
പ്രതി കാണിച്ച ഇടങ്ങളിലെല്ലാം കുഴിച്ചു എങ്കിലും സ്വർണം കണ്ടെത്തിയില്ല. 15 മണിക്കുറോളമാണ് അന്ന് തിരച്ചിലിന് സമയമെടുത്തത്. ഇതോടെയാണ് ചിന്നാർ വനത്തിൽ മെറ്റൽ ടിറ്റക്ടർ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ സതീഷിനെ മാത്രമേ പൊലീസ് വനത്തിൽ തിരച്ചിലിന് കൊണ്ടുപോകുന്നുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments