Webdunia - Bharat's app for daily news and videos

Install App

അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി; പിന്നെ സംഭവിച്ചത് ഇങ്ങനെ !

Webdunia
ബുധന്‍, 10 ജനുവരി 2018 (14:51 IST)
വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചതായി പരാതി. കൊട്ടാരക്കാരയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരവുമായി പ്രതിഷേധത്തിനിറങ്ങിയതോടെ വൈദികനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റു ചെയ്യുകയും ചെയ്തു.
 
പരീക്ഷാഹാളില്‍ വെച്ചാണ് അധ്യാപകനായ ഫാ.ഷിബു, തന്നെ ശാരീരികമായി ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി ഈ വൈദികന്‍ പല വിദ്യാര്‍ത്ഥിനികളോടും വളരെ മോശമായ തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും പരാതി ഉയര്‍ന്നു.
 
എന്നാല്‍ വൈദികനെതിരെ പരാതി നല്‍കിയപ്പോഴെല്ലാം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പരാതി വലിച്ചുകീറി കളയുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈദികനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം - ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകൾ; സർവീസ് ഓഗസ്റ്റ് 17 മുതൽ; ഓണയാത്രക്കാർക്ക് വലിയ ആശ്വാസം

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്ത്യയിലേക്ക്, ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കും

മിസ്റ്റർ ട്രംപ്, ട്വിറ്ററിൽ യുദ്ധം ചെയ്താൽ ഹോർമുസ് പിടിച്ചെടുക്കാനാവില്ല: പരിഹാസവുമായി ഇറാൻ

എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ,വന്ദേമാതരം പൂർണമായി പാടി, തടയാൻ ശ്രമിച്ച് സോണിയാഗാന്ധിയും ഖാർഗെയും

തമിഴ്നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തില്‍ തൃഷയും, മുന്‍നിരയില്‍ ഇരിപ്പിടം, വിജയ്ക്ക് പ്രത്യേക സല്യൂട്ട്

അടുത്ത ലേഖനം
Show comments