എം.ആര്‍.ഐ സ്‌കാനിംഗ് സെന്ററില്‍ ഒളിക്യാമറ : ജീവനക്കാരന്‍ പിടിയില്‍

എ കെ ജെ അയ്യർ
വെള്ളി, 20 ഡിസം‌ബര്‍ 2024 (09:49 IST)
ഭോപാല്‍: ഭോപാലിലെഎംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കാന് സെന്ററിലെ ഒരു ജീവനക്കാരന പോലിന് അറസ്റ്റ് ചെയ്തു. ക്യാമറ വീഡിയോ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് എംആര്‍ഐ സെന്ററിലെ ജീവനക്കാരനായ വിശാല്‍ താക്കൂര്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
 
ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് രണ്ട് വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഒന്ന് പരാതിക്കാരന്റെ ഭാര്യയുടെയും മറ്റൊന്ന് മറ്റൊരു സ്ത്രീയുടേതുമാണ്. എംആര്‍ഐ സ്‌കാനിംഗ് സെന്ററിലെ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറി പൊലീസ് സീല്‍ ചെയ്തു. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലം വരുന്നു; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ബീക്കണിട്ട് ചീറിപാഞ്ഞ ആംബുലൻസിൽ എംഡിഎംഎ കടത്ത്, 2 പേർ അറസ്റ്റിൽ

'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?'; യുഎസ് നിർദ്ദേശം തള്ളി പാക്കിസ്ഥാൻ: 'ഏബ്രഹാം ഉടമ്പടിയിൽ' ചേരില്ലെന്ന് ഖ്വാജ ആസിഫ്

കീവ് വിടാൻ വിദേശികൾക്ക് മുന്നറിയിപ്പ്: യുക്രെയ്നിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ

അടുത്ത ലേഖനം
Show comments