Webdunia - Bharat's app for daily news and videos

Install App

അയൽ‌വാസിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു; യുവതിയും ഭർത്താവും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊന്നു

Webdunia
ബുധന്‍, 23 മെയ് 2018 (15:45 IST)
മുംബൈ: അയൽ‌വാസിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചതിന് ഭർത്താവും യുവതിയും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ചെംബൂരിലെ കൃഷ്ണ മെനോർ മാർഗിലാണ് സംഭവം അരങ്ങേറിയത്. യശ്വന്ത് ഭാര്യ മീന ഝാഡെ എന്നിവരാണ് രാകേഷ് ശിൻഡേ എന 38കാരനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇരുവരേയും തിലക് നഗർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
തിങ്കളഴ്ചയാണ് സംഭവം നടന്നത്. അയൽവാസിയായ രാകേഷ് മിനയുടെ മുറിയിലെത്തി മൊബൈ നമ്പർ ആവശ്യപ്പെടുകയായിരുന്നു. യുവതി ഇത് നിരസിച്ചു. പിന്നിട് ഭർത്താവ് വീട്ടിലെത്തിയപ്പൊൾ യുവതി ഇക്കാര്യം അറിയിച്ചതോടെ ഇരുവരും ചേർന്ന് രാകേഷിന്റെ മുറിക്കു മുന്നിൽ ബഹളമുണ്ടാ‍ക്കി. തുടർന്ന് മർദ്ദിക്കുകയായിരുന്നു.
  
നെഞ്ചിൽ ഇടിയേറ്റ രാകേഷ് കുഴഞ്ഞ് വീഴുകയും പിന്നീട് മറണപ്പെടുകയുമായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. അതേ സമയം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകു എന്നും ഡി സി പി  ഷജി ഉമപ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments