കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി കേസിൽ ഒത്തുതീർപ്പിന് വഴങ്ങിയില്ല, പ്രതികൾ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Webdunia
ചൊവ്വ, 8 ജനുവരി 2019 (18:03 IST)
മീററ്റ്: കൂട്ട ബലത്സംഗത്തിന് ഇരയാക്കിയ ശേഷം യുവതി ഒത്തുതീർപ്പിന് വഴങ്ങാത്തതിനെ തുടർന്ന് പ്രതികൾ വിവാഹിതയായ യുവതിയെ മണ്ണെണ്ണയൊഴിത്ത് കത്തിച്ചു, ഉത്തർപ്രദേശിലെ ഷാമ്ലി ജില്ലയിലാണ് സംഭവം ഉണ്ടായത്.ഗുരുതരമായി പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
 
ഒന്നര മാസം മുൻ‌പാട് യുവതിയെ മൂന്നുപേര്  ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്  പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാതിരിക്കാൻ ഇവർ യുവതിയുടെ കുടുംബവുമായി സമവായ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് യുവതി സമ്മതിക്കാതെ വന്നതോടെ പ്രതികളിലൊരാൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 
 
സംഭവത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യുവതിയെ പ്രതികൾ തീ കൊളുത്തിയിട്ടില്ലാ എന്നാണ് പൊലീസിന്റെ വദം. 
വീട്ടിൽ പാൽ തിളപ്പിക്കുന്നതിനിടെ യുവതിയുടെ സാരിക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നു യുവതി ഇത് ഭർത്താവിനോടെ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ തങ്ങളുടെപക്കലുണ്ടെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്. അതേസമയം യുവതി  മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് മോദിയോട് പറഞ്ഞു : സുരേഷ് ഗോപി

Kerala Rain Update: സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തിപ്പെടുന്നു, 4 ദിവസം കൂടി മഴ തുടർന്നേക്കും

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ യുവാവിനെ സീക്രട്ട് സർവീസ് വെടിവെച്ചുകൊന്നു

അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല : ഹൈക്കോടതി

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

അടുത്ത ലേഖനം
Show comments