പെൺകുട്ടി സ്വന്തം ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകളിലെത്തി, രണ്ട് യുവാക്കൾ പിടിയിൽ

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (15:25 IST)
തിരുവന്തപുരം: പത്താം‌ക്ലാസിൽ പടിക്കുമ്പോൾ പെൺകുട്ടി ചിത്രീകരിച്ച സ്വന്തം നഗ്നദൃശ്യം പോൺ സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീൽ ഷാനവാസ്, കൊച്ചുവേളിൽ സ്വദേശി യഹിയ സിദ്ദീഖി എന്നിവരാണ് പിടിയിലായത്.
 
ഇരുവരും നഗ്ന ചിത്രങ്ങൾ പോൺ സൈറ്റുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം  വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഡാഡികൂൾ, കൂൾ ഡാഡി എന്നീ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. 
 
പെൺക്കുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം ചിത്രങ്ങളും പേരും ചേർത്താണ് ഇവർ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പ്രതികൾക്കെതിരെ ഐ ടി ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം പെൺകുട്ടിയുടെ ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ എങ്ങനെ പോൺ സൈറ്റുകളിൽ എത്തി എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ ജീവനക്കാര്‍ ചൊറിച്ചില്‍ പൊടി വിതറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

'സ്ത്രീകള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്'; പുരുഷ കമ്മീഷന്റെ സമയമായോ എന്ന ചോദ്യത്തിന് വനിതാ കമ്മീഷന്റെ മറുപടി

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമാണ് അറസ്റ്റ്: സര്‍ക്കാരിനെതിരെ കണ്ഠര് രാജീവര്

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാത ചുഴിയായി; 24വരെ ഇടത്തരം മഴയ്ക്ക് സാധ്യത

11 ജെറ്റുകള്‍ വെടിവച്ചിട്ടു; ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്നുള്ള അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments