ഗംഗാ നദിയിൽ കുളിച്ചുകൊണ്ടിരിക്കവേ യുവതിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (16:40 IST)
പട്ന: ഗംഗാ നദിയിൽ കുളിച്ചുകൊണ്ടിരിക്കവെ യുവതിയെ രണ്ട്പേർ ചേർന്ന് കരയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗം ചെയ്യുന്നതിനിടെ സംഘത്തിലൊരാൾ ദൃശ്യങ്ങൾ പകർത്തിയിരുന്ന ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
 
ഗംഗാ നദിയുടെ പരിശുദ്ധി കണക്കിലെടുത്തെങ്കിലും തന്നെ വെറുതെ വിടണമെന്ന് യുവതി കരഞ്ഞപേക്ഷിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിരുന്നില്ല. സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 
 
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ശിവ്പൂജന്‍ മഹ്‌തോ, വിശാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശിവ്പൂജന്‍ മഹ്‌തോ ഡ്രൈവറാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രായ പൂർത്തിയാവാത്ത ഒരു പെൺകുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. പെൺകുട്ടിയെ ഇയാൽ കബളിപ്പിച്ച് കൂടെക്കൂട്ടിയതാണെന്ന് പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഹോർമുസ് കടലിടുക്കിലെ ഇറാൻ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഇറാൻ നാവികസേന മേധാവി അലിറെസ തങ്സിരിയെ വധിച്ചതായി ഇസ്രായേൽ

Bab al Mandeb: ഖാർഗ് ദ്വീപ് ആക്രമിച്ചാൽ ഇറാൻ ബാബ് അൽ മൻദബ് അടയ്ക്കും, ചരക്ക് നീക്കം വീണ്ടും തടസ്സപ്പെടും!, എണ്ണവില കത്തിക്കയറും

കരിങ്കടലില്‍ തുര്‍ക്കി കമ്പനിയുടെ എണ്ണ കപ്പലിന് നേരെ ആക്രമണം

അന്തിമ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് വ്യക്തമാകും; 257 നാമനിര്‍ദ്ദേശങ്ങള്‍ തള്ളി

അടുത്ത ലേഖനം
Show comments