എത്ര കുട്ടികളെ പീഡനത്തിനിരയാക്കി എന്ന് പോലും അറിയില്ല, ഒരുമാസം 12 പെൺകുട്ടികളെയെങ്കിലും ലക്ഷ്യം വക്കും; ബാല പീഡകന്റെ വാക്കുകൾ കേട്ട് ഞെട്ടി പൊലീസ്

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (17:14 IST)
മുംബൈ: പെൺകുട്ടികളെ പിന്തുടർന്ന് പീഡനത്തിനിരയാക്കുന്ന സീരിയൽ റേപിസ്റ്റിനെ പിടി കൂടിയ പൊലീസ് അയാളുടെ മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതിനോടകം 100 പെൺക്കുട്ടികളെയെങ്കിലും താൻ പീഡിപ്പിച്ചതായാണ് രേഹൻ ഖുറേഷി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പലയിടങ്ങളിൽ വച്ച് പല പെൺകുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും എന്നാൽ പല സംഭവങ്ങളും തനിക്കോർമയില്ലെന്നുമാണ് ഇയാൾ പറയുന്നത്.
 
ഒരു മാസം പന്ത്രണ്ട് കുട്ടികളെയെങ്കിലും ലക്ഷ്യംവക്കും. ഇതിൽ ഒന്നൊ രണ്ടോ എണ്ണം വിജയം കാണും. ലക്ഷ്യം വക്കും മുൻപ് ഇയാൾ പെൺകുട്ടികളെ രണ്ടൊ മൂന്നോ ദിവസം പിൻ‌തുടർന്ന് നിരീക്ഷിക്കും, എന്നാണ് ഇയാൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട 15 ഓളം കേസുകളിൽ ഇയാൾക്ക് പങ്കുണ്ട് എന്നാണ് പൊലിസ് സംശയിക്കുന്നത്.
 
പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ മാത്രമാണ് ഇയാൾ ഇരയാക്കുന്നത്. നവി മുംബൈ അടക്കം മുംബൈ നഗരത്തിന്റെപല ഭാഗത്തും ഇയാൾ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി ഖുറേഷി തന്നെ സമ്മതിച്ചിട്ടുണ്ട്. തനിക്ക് ചെറിയ കുട്ടികളൊടാണ് അട്രാക്ഷൻ തോന്നുന്നത് എന്ന് ഇയാൾ സ്വന്തം അമ്മയോടെ വിവാഹ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു എന്നും എന്നാൽ അവർ ഇത് കാര്യമായി എടുത്തിരുന്നില്ല എന്നും പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments