വാണ്ടറേഴ്‌സിൽ വണ്ടറുകൾ സൃഷ്ടിക്കാൻ ഇന്ത്യ, രണ്ടാം ടെസ്റ്റ് മത്സരം നാളെ

Webdunia
ഞായര്‍, 2 ജനുവരി 2022 (13:02 IST)
ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര ടെസ്റ്റ് പരമ്പര വിജയം നേടാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിനൊപ്പം ചില വ്യക്തിഗത നേട്ടങ്ങൾ കൂടി ലക്ഷ്യം വെച്ചാവും നാളെ ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കളത്തിലിറങ്ങുക. വാണ്ടറേഴ്‌സിൽ  കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന വിദേശ താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.
 
ജൊഹന്നസ്‌ബര്‍ഗില്‍ മുമ്പ് കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു സെഞ്ചുറിയും 2 അര്‍ധ സെഞ്ചുറിയും നേടിയിട്ടുള്ള കോലിക്ക് ഏഴ് റണ്‍സ് കൂടി നേടിയാല്‍ 316 റണ്‍സുള്ള ന്യൂസിലന്‍ഡിന്‍റെ ജോണ്‍ റീഡിനെ മറികടക്കാം.  ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും (263) ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമാണ് (262) മൂന്നും നാലും സ്ഥാനങ്ങളില്‍. ഓസീസ് മുന്‍താരം ഡാമിയന്‍ മാര്‍ട്ടിനാണ് അഞ്ചാം സ്ഥാനത്ത് (255). ഫോമിലല്ലാത്ത ഇന്ത്യൻ താരമായ ചേതേശ്വര്‍ പൂജാരയ്‌ക്ക് വാണ്ടറേഴ്‌സിൽ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും സഹിതം 229 റണ്‍സുണ്ട്. എന്നാൽ രണ്ടാം ടെസ്റ്റിൽ പുജാര കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs New Zealand: കൈയിലെത്തിയ കളി നശിപ്പിച്ച് ന്യൂസിലൻഡ്; പാക്കിസ്ഥാനു ആശ്വാസം

ഇന്ത്യ ആഗ്രഹിച്ച തുടക്കം സഞ്ജു നൽകി, പ്രകടനത്തെ വാഴ്ത്തി ദിനേശ് കാർത്തിക്

ടീം ആവശ്യപ്പെടുന്ന റോൾ ചെയ്യും, ഒരൊറ്റ നല്ല ഇന്നിങ്ങ്സിനായുള്ള കാത്തിരിപ്പിലായിരുന്നു, ശ്രദ്ധ മുഴുവൻ അടുത്ത മത്സരത്തിൽ : തിലക് വർമ

മഴ കളിമുടക്കിയാൽ വിൻഡീസ് സെമിയിൽ, വില്ലനായത് ദുബെ എറിഞ്ഞ രണ്ടോവറുകൾ

Rinku Singh: ഇന്ത്യൻ ക്രിക്കറ്റർ റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു

അടുത്ത ലേഖനം
Show comments