Webdunia - Bharat's app for daily news and videos

Install App

സാൾട്ട് ആൻഡ് പെപ്പറിന് രണ്ടാംഭാഗം 'ബ്ലാക്ക് കോഫി', സംവിധായകൻ ബാബുരാജ് !

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (13:01 IST)
ഒരു കൊച്ചുസിനിമയായി വന്ന് മലയളക്കരയെ ആക്കെ സിനിമയുടെ രുചി അറിയിച്ച ആഷിഖ് അബു ചിത്രമാണ് സാൾട്ട് ആൻഡ് പെപ്പർ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ  ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുകയാണ് സിനിമയിലെ കുക്ക് ബാബുവായ ബാബുരാജ്.
 
ബാബുരാജ് തന്നെയാണ് ബ്ലാക്ക് കോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സോൾട്ട് ആൻഡ് പെപ്പറിലെ അതേ കഥാപാത്രങ്ങളെ അണി നിരത്തിക്കൊണ്ട്. പുതിയ രുചിക്കൂട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബാബുരാജ്. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ. സോൾട്ട് ആൻഡ് പെപ്പറിലേതിന് സമാനമായി പ്രണയത്തിന് പ്രാധാന്യമുള്ള സിനിമായായിരിക്കും ബ്ലാക്ക് കോഫി.
 
കാളിദാസനുമായി പിണങ്ങിയ കുക്ക് നാല് പെൺകുട്ടികൾ താമസിക്കുന്ന ഒരു ഫ്ലാറ്റിൽ പാചക്കാരനാകുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുക. കാളിദാസനായി ലാലും, മായയായി ശ്വേതാ മേനോനും എത്തും. സംവിധായകൻ ആഷിഖ് അബുവും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രചന നാരായണൻകുട്ടി, മൈഥിലി, ഒവിയ, ലെന, ഓർമ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

അടുത്ത ലേഖനം
Show comments