പണം തട്ടിച്ചു, നടൻ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

Webdunia
വെള്ളി, 1 ജൂണ്‍ 2018 (20:14 IST)
നടൻ റിസബാവക്കെതിരെ എറണാകുളം മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 11 ലക്ഷം രൂപ തന്നിൽ നിന്നും തട്ടിച്ചെന്നുകാട്ടി കൊച്ചി എളമക്കര സ്വദേശി സാദിക്ക് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.

കേസിൽ തുടർച്ചയായി കോടതിയിൽ റിസബാവ ഹാജരാകാതെ വന്നതോടെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
 
പരാതിക്കാരനായ സാദിക്കിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഈ പരിചയത്തിന്റെ പേരില്‍ റിസബാവ 11 ലക്ഷം രൂപ കടമായി വാങ്ങി.

പണം തിരികെ ചോദിച്ചപ്പോൾ അവധി പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും പിന്നീട് 2015 ജനുവരിയിൽ നൽകിയ ചെക്ക് 71 ദിവസത്തിനു ശേഷം ഹാജരാക്കിയപ്പോൾ ചെക്ക് മടങ്ങി എന്നുമാണ് സാദിക്ക് പരാതിയിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 'ദി കേരള സ്റ്റോറി 2' ടിക്കറ്റുകള്‍ വിറ്റു

'ജുഡീഷ്യറി ആക്രമിക്കപ്പെട്ടു'; ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന വിവാദ പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണകേസ്; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി

ഡൽഹി മദ്യനയക്കേസിൽ സിബിഐയ്ക്ക് തിരിച്ചടി, കെജ്രിവാളിനെയും സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി

സ്പെഷ്യലല്ല, ഈ ട്രെയിനുകൾ ഇനി നോർമൽ സർവീസുകൾ

അടുത്ത ലേഖനം
Show comments