Webdunia - Bharat's app for daily news and videos

Install App

ക്രമസമാധാനം കാക്കാനാകുന്നില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണം: അമിത് ഷാ മസ്റ്റ് റിസൈൻ ക്യാംപെയിൻ ട്വിറ്ററിൽ ട്രെൻഡിങ്

Webdunia
തിങ്കള്‍, 6 ജനുവരി 2020 (17:13 IST)
ഡൽഹി: രാജ്യത്തെ ക്രമസമാധാനം സംരക്ഷിക്കാൻ സാധിക്കില്ലെങ്കിൽ അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ക്യാംപെയിന്. അമിത് ഷാ മസ്റ്റ് റിസൈൻ എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്വിറ്റർ ട്രെൻഡിങിൽ ഒന്നാമത്. 15,000ലധികം അധികം ആളുകൾ ഇപ്പോൾ തന്നെ ഹാഷ്ടാഗിൽ ട്വീറ്റുകളുമായി രംഗത്തെത്തി കഴിഞ്ഞു.
 
ക്യാംപെയിൻ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിട്ടുണ്ട്. ഡൽഹിയിൽ ജെഎൻയു സർവകലാശാലയിൽ അക്രമികൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പടെ ക്രുര മർദ്ദനത്തിന് ഇരയാക്കിയത്തിന് പിന്നാലെയാണ് അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
 
കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരിതം ഉണ്ടാക്കിയ  കൂട്ടുകെട്ടാണ് മോദി അമിത് ഷാ കൂട്ടുകെട്ട്. അമിത് ഷായുടെ നേതൃത്വത്തിൽ രാജ്യത്തെ സമാധാനവും ഭരണഘടനയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നെല്ലാം സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് ഏറ്റെടുത്തവർ വിമർശനം ഉന്നയിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments