യുഎസിലെ ദുർബലാവസ്ഥ പ്രതിഫലിച്ചു, രണ്ടാം ദിവസവും തകർച്ച നേരിട്ട് ആഭ്യന്തരസൂചികകൾ

Webdunia
ബുധന്‍, 17 മെയ് 2023 (17:53 IST)
വിദേശനിക്ഷേപകരുടെ സാന്നിധ്യം ശക്തമായിട്ടും തുടര്‍ച്ചയായ രണ്ടാം ദിവസവും തകര്‍ച്ച നേരിട്ട് വിപണി. കഴിഞ്ഞ 2 വ്യാപാരദിനങ്ങളിലായി 900 പോയന്റോളമാണ് സെന്‍സെക്‌സിന് നഷ്ടമായത്. ബുധനാഴ്ച വ്യാപാരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും 0.7 ശതമാനത്തോളം ഇടിഞ്ഞ് 61,466ലും 18,158ലുമെത്തി.
 
യുഎസിലെ കടത്തിന്റെ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഡോളര്‍ സൂചികയിലെ ഉയര്‍ച്ചയുമാണ് ആഭ്യന്തരവിപണിയെ ബാധിച്ചത്. ബാങ്ക്,ധനകാര്യ സേവനം,ഐടി,റിയാല്‍റ്റി,മീഡിയ സൂചികകളാണ് താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലുടനീളം ഫോണുകളില്‍ ബീപ്പ് ശബ്ദത്തോടൊപ്പം അറിയിപ്പ്; നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചോ?

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ നിയമത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

മഴയുണ്ടേ...കുടയെടുക്കാൻ മറക്കണ്ട

ധർമ്മടത്ത് പിണറായി തോറ്റാൽ പോലും ഞെട്ടൽ വേണ്ട: പി.വി.അൻവർ

ഇറാനെ ആക്രമിച്ചത് തെറ്റെന്ന് 61 ശതമാനം അമേരിക്കക്കാര്‍; ട്രംപിന് തിരിച്ചടി

അടുത്ത ലേഖനം
Show comments