Webdunia - Bharat's app for daily news and videos

Install App

ഒന്നും ഓർമ്മയില്ലെന്ന് പ്രതി, ഓർമ്മിപ്പിക്കാമെന്ന് കോടതി: മറവി അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൂക്കുകൊണ്ട് ‘ക്ഷ‘ വരപ്പിച്ച് സുപ്രീം കോടതി

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (14:14 IST)
ഡൽഹി: ഓർമ്മ നഷ്ടമായെന്ന് കാട്ടി കോടതിയെ കബളിപ്പിച്ച് കേസിൽ നിന്നും രക്ഷനേടാൻ ശ്രമിച്ച ബിസിനസുകാരന് എട്ടിന്റെ പണി കൊടുത്ത് സുപ്രീം കോടതി. ഒരു റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ സി എഫ് ഒയായ ചന്ദർ വദ്വയെയാണ് സുപ്രീം കോടതി വെള്ളംകുടിപ്പിച്ചത്.
 
ഫ്ലാറ്റ് നിർമിച്ച് നൽകാം എന്ന് വാ‍ഗ്ദാനം നൽകി വഞ്ചിച്ചതായാണ് കേസ്. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നതായി തനിക്കോർമയില്ല എന്നായിരുന്നു ചന്ദർ വരുത്തി തീർക്കൻ ശ്രമിച്ചത്. ഫോറൻസിക് ഓഡിറ്റർമാർ ചോദ്യം ചെയ്തപ്പോഴും ഇദ്ദേഹം ഇതേ നിലപാട് തന്നെ സ്വീകരിച്ചു.
 
എന്നാൽ സുപ്രീം കോടതി മുറിയിലേക്ക് വാദം എത്തിയപ്പോൾ. ഓർമ്മയില്ലെന്ന് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ഇദ്ദേഹം ഓർത്തെടുക്കൻ തുടങ്ങി. കോടതി മുറിയിൽ ജഡ്ജിമാരുടെയും അഭിഭഷകന്റെയും ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ചന്ദറിനായില്ല. ഇതോടെ കള്ളം പൊളിഞ്ഞു. ജെസ്റ്റിസുമാരായ അരുൺ മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments