നിങ്ങളുടെ പേരില്‍ ഒരുപാട് സിം കാര്‍ഡുകള്‍ ഉണ്ടോ? പിഴയും ജയില്‍ ശിക്ഷയും ഉറപ്പ്

സിആര്‍ രവിചന്ദ്രന്‍
ശനി, 2 നവം‌ബര്‍ 2024 (17:20 IST)
ടെലികോം ആക്ട് 2023 പ്രാബല്യത്തില്‍ വരുന്നതോടെ ഒരുപാട് നിയന്ത്രണങ്ങളാണ് വരാന്‍ പോകുന്നത്. നിയമങ്ങള്‍ പാലിക്കാത്തതിന്റെ ശിക്ഷയും കര്‍ശനമായിരിക്കും. ഈ നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. എന്നാല്‍ ജമ്മുകാശ്മീരിലും ആസ്സാമിലും 9 എന്നതിന് പകരം 6 സിംകാര്‍ഡുകളാണ് ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ ആവുക. ഒരാള്‍ക്ക് ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒന്‍പത് സിംകാര്‍ഡുകള്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. 
 
ഒരു വ്യക്തി ആദ്യത്തെ തവണ ഈ നിയമം തെറ്റിക്കുകയാണെങ്കില്‍ അയാള്‍ക്ക് 50,000 രൂപയായിരിക്കും പിഴ. തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 2 ലക്ഷം രൂപ പിഴയും നല്‍കേണ്ടിവരും. എന്നാല്‍ നിങ്ങള്‍ ഈ സിം കാര്‍ഡുകള്‍ അനധികൃതമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് വിവാദം: കേരളത്തില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; വെള്ളിയാഴ്ച അഖിലേന്ത്യാ തലത്തില്‍ ക്ലാസ് ബഹിഷ്‌കരണത്തിന് എസ്എഫ്‌ഐ ആഹ്വാനം

തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതി; വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകളില്‍ നിന്ന് പിഴ ഈടാക്കും

17 ചാക്കുകളില്‍ പണം; 25 കോടി രൂപ വകമാറ്റി: പുതിയ ആരോപണങ്ങളോടെ കേരള ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ശക്തമാകുന്നു

അവർക്കു പറയാനുള്ളത് കേൾക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തം; സിജെപി സമരത്തെ അനുകൂലിച്ച് ആസിഫ് അലി

രാജ്യത്തിന്റെ ഭാവിയെ വിഘടനവാദികളാക്കി തള്ളുന്ന ഭരണകൂടം

അടുത്ത ലേഖനം
Show comments