Webdunia - Bharat's app for daily news and videos

Install App

സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം കള്ളപ്പണമാണെന്ന് പറയാനാകില്ല; പീയുഷ് ഗോയൽ

Webdunia
വെള്ളി, 29 ജൂണ്‍ 2018 (15:54 IST)
സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപങ്ങൾ കള്ളപ്പണമാണോ എന്ന് പറയാനാകില്ലെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ബാങ്കിൽ ഇന്ത്യക്കാർ നടത്തിയ പണമിടപാടിന്റെ വിശദാംശങ്ങൾ ഈ സാമ്പത്തിക വർഷാവസാനത്തോടെ സർക്കാരിന് ലഭിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി. 
 
2018 ജനുവരിയിൽ സ്വിറ്റ്സർലൻ‌ഡുമായി ഒപ്പുവച്ച കരാറിൽ ഓരോ സാമ്പത്തിക വർഷാവസാനവും കള്ളപ്പണവുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും കൈമാറണം എന്ന് വ്യവസ്ഥയുണ്ട്. ആരെങ്കിലും അനധികൃതമായി ഇടപാടുകൾ നടത്തി എന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ 50 ശതമാനം വര്‍ധനയുണ്ടൊയതായി സെന്‍ട്രല്‍ യുറോപ്യന്‍ നാഷന്‍ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. അതേസമയം കുറ്റം തെളിയിക്കപ്പെട്ടാൽ ഏതു തരത്തിലുള്ള നടപടിയാകും സ്വീകരിക്കുക എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments