Webdunia - Bharat's app for daily news and videos

Install App

അമിത്ഷായേയും മോദിയേയും അനുസരിക്കുന്ന കർണ്ണാടക ഗവർണ്ണർ രാജിവക്കണമെന്ന് സിദ്ധരാമയ്യ

ഗവർണർ ജനാധിപത്യത്തെ കൊല്ലുകയാണ്

Webdunia
വെള്ളി, 18 മെയ് 2018 (15:22 IST)
ബംഗളുരു: അമിത്ഷായേയും മോദിയേയും അനുസരിച്ചുകൊണ്ട് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്ന കർണ്ണാടക ഗവർണർ രാജിവെക്കണമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനാധിപത്യത്തെ കൊല്ലുകയാണ് ഗവർണർ. 
 
യദ്യൂരപ്പ വിശ്വാസം തെളിയിക്കാൻ 7 ദിവസം സമയം ചോദിച്ചപ്പോൾ ഗവർണ്ണർ 15 ദിവസമാണ് നൽകിയത്. ഇത് ഗവർണ്ണറും ബി ജെ പിയും നടത്തിയ ഗൂഢാലോചനയുടെ തെളിവാനെന്നും സിദ്ധരാമയ്യ ആരോപിച്ചു.   
രണഘടനയിൽ ഗവർണ്ണർക്കുള്ള പങ്ക് വളരെ പ്രധാനമാണ്. ഒരിക്കലും ഒരു ഗവർണർ പക്ഷഭേദപരമായി പ്രവർത്തിച്ചുകൂട. 
 
എന്നാൽ ഇവിടെ ഗവർണർ ബി ജെ പിക്ക് അനുകൂലമായ തീരുമാനങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. തിരിഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യമാണെങ്കിൽ കൂടി മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെങ്കിൽ പരിഗണിക്കണം എന്നാണ് സുപ്രീം കോടതിയുടെ വിധി. വേണ്ടത്ര രേഖകൾ നൽകിയിട്ടും ഗവർണർ ഇതു പരിഗണിച്ചില്ല എന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഇന്ന് സുപ്രീം കോടതി നടത്തിയത് ചരിത്ര വിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments