ഇന്ത്യയിലെ ആദ്യ ചാണകമുക്ത നഗരമാകാൻ ഒരുങ്ങി ജംഷട്പൂർ

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:08 IST)
ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകാനുള്ള പദ്ധതി ആവിശ്കരിച്ചിരിക്കുകയാണ് ജംഷട്പൂർ. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളുടെ ചാണകം നഗരമാകെ മലിനമാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവ ശുചിയാക്കുന്നതിനായി പുതിയ പദ്ധതി ഒരുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
 
ഇതിനായി ജംഷടപൂർ നോട്ടിഫൈഡ് ഏരിയ കമ്മറ്റി എന്നപേരിൽ പുതിയ സംവിധാനം രൂപീകരിക്കുകയും ചാണകം ശേഖരിക്കുന്നതിന് സ്വകാര്യ ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിക്കുകയും ചെയ്തു.  രണ്ട് കമ്പനികൾ കരാർ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു പദ്ധതി രാജ്യത്ത് ആദ്യമാണ് എന്നാ‍ണ് എന്ന് ജെ എൻ എസ് സ്പെഷ്യൽ ഓഫീസർ സഞ്ജെയ് പാണ്ഡെ പറയുന്നത്.
 
നഗരത്തിൽ അലഞ്ഞു തിരിരിഞ്ഞു നടക്കുന്ന പശുക്കളുടെയും മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്ത തൊഴുത്തുകളിൽനിന്നും കരാറുകാർ ചാണകം ശേഖരിക്കും. ഇതിനായി പശു ഉടമകൾ സ്വകാര്യ ഏജൻസിക്ക് നിശ്ചിത തുക ഫീസായി നൽകണം. പദ്ധതിക്കായുള്ള പ്രാരംഭ പഠനങ്ങൾ ഏജൻസികൾ ആരംഭിച്ചു കഴിഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റ് ആക്രമിച്ചു: വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കുവൈറ്റ്

വധുവിനെ വാഗ്ദാനം ചെയ്ത് യുവാവിനെ വഞ്ചിച്ചതിന് മാര്യേജ് ബ്യൂറോയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ ഫോറം

പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 62.01 ശതമാനം, സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റുകളിൽ ഫലം വൈകുന്നു

നുണേശനാകുന്നുണ്ടോ?, കേരളത്തിൽ 10,000 കോടി നിക്ഷേപിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിയെ തള്ളി ടാറ്റ ഗ്രൂപ്പ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം; പാലങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ന്നു

അടുത്ത ലേഖനം
Show comments