ക്ലാസ് കട്ടുചെയ്തതിന് രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു, കുട്ടികൾ നേരെ വിട്ടത് ഗോവക്ക്; പിന്നീട് സംഭവിച്ചതിങ്ങനെ !

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (08:19 IST)
കോട്ടയം: രക്ഷിതാവിനെ വിളിച്ചുകൊണ്ടു വരാന്‍ അധ്യാപകര്‍ നാടുവിട്ട കുട്ടിക ഗോവയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്. പൊലീസ് അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ചു. കറുകച്ചാല്‍ പോലീസ് സംഘം അവിടെ എത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ സാധിച്ചില്ലാ എന്നാണ് വിവരം.
 
ക്ലാസ് കട്ട് ചെയ്തതിനെ തുടർന്നാണ് രക്ഷിതാക്കളുമായി സ്കൂളിൽ വരാർ അധ്യാപകർ കുട്ടികളോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ കുട്ടികൾ നാടുവിടുകയായിരുന്നു. തങ്ങൾ മുംബൈക്ക് പോവുകയാണ് എന്നാണ് കുട്ടികൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മുംബൈ ട്രെയ്നുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടികൾ തൃശൂർവരെ എത്തിയതിന്റെ മാത്രം വിവരങ്ങളാണ് ലഭിച്ചത്.
 
ഞായറാഴ്ച വൈകിട്ടോടെയാണ് കുട്ടികൾ ഗോവയിലുള്ളതായി പൊലീസിന് സൂചന ലഭിക്കുന്നത്. ഇതോടെ രണ്ട് പൊലീസുകാർ ഗോവയിലെത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പൊലീസ് എത്തും മുൻ‌പേ കുട്ടികൾ ഗോവയിൽ നിന്നും കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്പി വെള്ളത്തിന്റെ വില പോലും ലഭിക്കുന്നില്ല; പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ഫെഡറേഷന്റെ ശുപാര്‍ശ

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 'ദി കേരള സ്റ്റോറി 2' ടിക്കറ്റുകള്‍ വിറ്റു

'ജുഡീഷ്യറി ആക്രമിക്കപ്പെട്ടു'; ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന വിവാദ പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണകേസ്; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി

ഡൽഹി മദ്യനയക്കേസിൽ സിബിഐയ്ക്ക് തിരിച്ചടി, കെജ്രിവാളിനെയും സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി

അടുത്ത ലേഖനം
Show comments