ശബരിമലയിൽ അക്രമം നടത്തി അയ്യപ്പൻ‌മാരുടെ തലയിൽകെട്ടാനാണ് ആർ എസ് എസിന്റെ ശ്രമം: കടകം‌പള്ളി

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (19:09 IST)
ശബരിമല: ശബരിമലയിൽ പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങൾക്ക് പിന്നിൽ ആർ എസ് എസ് എന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. അക്രമം നടത്താനായി അയ്യപ്പന്മാർ എന്ന പേരിൽ കേരളത്തിന് പുറത്തുനിന്നും ആർ എസ് എസുകാരെ എത്തിച്ചിരിക്കുകയാണെന്നും കടകം‌പള്ളി പറഞ്ഞു.
 
ശബരിമലയിൽ അക്രമമുണ്ടാക്കി അത് അയ്യപ്പൻ‌മാരുടെ തലയിൽകെട്ടാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിൽ നിന്നും ആർ എസ് എസ് പിൻ‌മാറണം. അക്രമം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 
സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ബി ജെ പി എക്കാലത്തും നേട്ടമുണ്ടാക്കിയിട്ടുള്ളത്. അവർ ആടിനെ പട്ടിയാക്കുന്നത് ഇതാദ്യമല്ല. ബി ജെ പിയു നേതാവായ കെ സുരേന്ദ്രൻ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ നേരത്തെ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. 41 ദിവസത്തെ വൃതം 18 ദിവസമാക്കണം എന്ന് നേരത്തെ സ്യ്രേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് നിലപാടിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചണെന്നും കടകം‌പള്ളി പറഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് കേരള ഹൈക്കോടതി

ജയിലുകളില്‍ തിരക്ക്; തിരുവനന്തപുരത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കും

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക

ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കണം; യുഎസും യുകെയും ആഗോള സഖ്യം ആസൂത്രണം ചെയ്യുന്നു

അടുത്ത ലേഖനം
Show comments