ആരോഗ്യവാനായി തിരിച്ചെത്തും, ബജറ്റ് സമ്മേളനത്തിനു നിയമസഭയില്‍ ഉണ്ടാകും; പി.ടി.തോമസ് സ്പീക്കറോട് പറഞ്ഞു, നിനച്ചിരിക്കാതെ മരണം

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2021 (12:12 IST)
അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോഴാണ് തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി.ടി. ആശുപത്രിയിലാണ്. രാഷ്ട്രീയത്തില്‍ നിന്നുള്ള സുഹൃത്തുക്കള്‍ നേരിട്ടു വന്നും ഫോണിലൂടേയും ആരോഗ്യവിവരം തിരക്കിയിരുന്നു. താന്‍ ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് എല്ലാവരോടും പി.ടി. പറഞ്ഞിരുന്നത്. പി.ടി.യുടെ സംസാരം കേട്ടവരും അങ്ങനെ തന്നെ കരുതി. 
 
നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് കഴിഞ്ഞ ദിവസം വെല്ലൂര്‍ ആശുപത്രിയില്‍ പോയി പി.ടി.തോമസിനെ കണ്ടിരുന്നു. തങ്ങള്‍ ഏറെ നേരം സംസാരിച്ചെന്ന് രാജേഷ് ഓര്‍ക്കുന്നു. ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു പി.ടി.ക്ക് ഉണ്ടായിരുന്നത്. ബജറ്റ് സമ്മേളനത്തിനു നിയമസഭയില്‍ താന്‍ ഉണ്ടാകുമെന്ന് രാജേഷിനോട് പി.ടി.തോമസ് പറയുകയും ചെയ്തു. എന്നാല്‍, പുതുവര്‍ഷത്തിലേക്ക് പോലും കാത്തുനില്‍ക്കാതെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുഖം പി.ടി. യാത്രയായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ മുന്നറിയിപ്പ് പുതുക്കി, യെല്ലോ അലർട്ട് 10 ജില്ലകളിൽ; അതിതീവ്ര ന്യൂനമർദ്ദം സജീവം

തെറ്റ് പറ്റി, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷാമപണവുമായി മെറ്റ

ഇ 20 പെട്രോൾ സുരക്ഷിതം എഞ്ചിൻ കേടാകുന്ന പ്രശ്നമില്ലെന്ന് സുരേഷ് ഗോപി

ലഹരിമാഫിയയിലേക്ക് അധ്യാപികമാർ എങ്ങനെ എത്തി?, എല്ലാം എത്തിനിൽക്കുന്നത് ഇൻസ്റ്റഗ്രാമിൽ , അന്വേഷിക്കാൻ പ്രത്യേക സംഘം

പ്രചാരണം പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകാനായില്ല: കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments