Webdunia - Bharat's app for daily news and videos

Install App

കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ, കൊല്ലുമെന്ന് സുഹൃത്തിന് സന്ദേശം, ഒറ്റ കുത്തിന് നിഥിനയുടെ വോക്കൽ കോഡ് അറ്റു: റിമാൻഡ് റിപ്പോർട്ട്

Webdunia
ഞായര്‍, 3 ഒക്‌ടോബര്‍ 2021 (08:40 IST)
പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളുടെ കൊലപാതക പ്രതി കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണെന്ന് പോലീസ് റിമാൻ‌ഡ് റിപ്പോർട്ട്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
 
സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് കത്തി കോളേജിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു പ്രതി പോലീസിന് നൽകിയ മൊഴി. എന്നാൽ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്ന് വിശദീകരിച്ചാണ് പോലീസിന്റെ റിമാൻ റിപ്പോർട്ട്. എങ്ങനെ കൊലപ്പെടുത്താമെന്ന് പ്രതി പരിശീലനം നടത്തിയതായി സംശയമുണ്ടെന്നും പോലീസ് പറയുന്നു.
 
പ്രതിയുടെ ഒറ്റ കുത്തിൽ തന്നെ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയിരുന്നു.ഒറ്റ വെട്ടിൽ തന്നെ മരണം ഉറപ്പ് വരുത്തിയിരുന്നു. അതേസമയം കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചതായി സൂചനയില്ല. അതേസമയം അഭിഷേക് സന്ദേശമയച്ചയാളെ ഇന്ന് പോലീസ് ചോദ്യം ചെയ്‌തേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു, ഒന്നര ലക്ഷം രൂപവരെ!

എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉടൻ മടങ്ങും, കാരണം സൈനികരുടെ മാനസിക സമ്മർദ്ദമല്ലെന്ന് ട്രംപ്

സിജെപിയുടെ സ്കൂൾ ഠീക്ക് കരോ ക്യാമ്പയ്ൻ, രാജസ്ഥാൻ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിനും ചിത്രീകരണത്തിനും വിലക്ക്

വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിജെപി, സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും തിരിച്ചെത്തിയേക്കും

ഡിഫൈഎഫ്ഐയിലെ പ്രായപരിധി കുറച്ചത് ഇഷ്ടമല്ലാത്തവരെ തള്ളാനോ?, എം വി ഗോവിന്ദനെതിരെ ഒരു വിഭാഗം നേതാക്കൾ

അടുത്ത ലേഖനം
Show comments