Webdunia - Bharat's app for daily news and videos

Install App

മണിപ്പൂര്‍ സംഘര്‍ഷം: ഒന്‍പത് വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 മെയ് 2023 (09:23 IST)
സംഘര്‍ഷവും ക്രമസമാധാനപ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചു.  ഇംഫാലില്‍ നിന്നും വിമാനമാര്‍ഗ്ഗം ബംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാര്‍ഗ്ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാനചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.  
 
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്ന് 
(മെയ് 9) രാത്രിയോടെ 18 പേര്‍ ഇംഫാലില്‍ നിന്നും  ചെന്നൈ വിമാനത്താവളത്തിലും തുടര്‍ന്ന് നാട്ടിലുമെത്തും. നോര്‍ക്ക റൂട്ട്‌സിന്റെ  ആസ്ഥാനത്തിനു പുറമേ ഡല്‍ഹി, ബംഗളൂരു,
മുംബൈ, ചെന്നൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.  
 
മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ അറിയിക്കാം.  ടോള്‍ ഫ്രീ നമ്പര്‍ -1800 425 3939.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain Alert : നാളെ മഴ കനക്കും, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

യുക്രെയ്ൻ ചാരപ്രവർത്തനങ്ങൾക്ക് ആപ്പ് ഉപയോഗിച്ചു, ടെലഗ്രാം സ്ഥാപകൻ പാവൽ ഡുറേവിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി റഷ്യ

എല്ലാമറിയുമെന്ന് കരുതുന്നവൻ വിഡ്ഡീ, വിഡ്ഡിയെ ദൈവത്തെ പോലെ കാണുന്നവർ അന്തഭക്ത്, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നീക്കി സ്പീക്കർ

സതീശന് ക്ലീൻ ചിറ്റ് നൽകി ചെന്നിത്തല

ഇങ്ങനൊരു തോൽവി പ്രതീക്ഷിച്ചതല്ല, വെള്ളാപ്പള്ളി മുതൽ പയ്യന്നൂരും തളിപറമ്പും വരെ പാളി, തുറന്ന് പറഞ്ഞ് എ എൻ ഷംസീർ

അടുത്ത ലേഖനം
Show comments