Webdunia - Bharat's app for daily news and videos

Install App

കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ കാണാതായി

എ കെ ജെ അയ്യര്‍
ബുധന്‍, 22 ജൂണ്‍ 2022 (18:41 IST)
കൊല്ലം: കൊല്ലത്തെ കോവിൽത്തോട്ടം മേഖലയിലെ കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സുഹൃദ് സംഘത്തിലെ രണ്ട് കുട്ടികളെ കാണാതായി. പന്മന വടക്കുംതല സ്വദേശിനി സുനിതയുടെയും പരേതനായ ബിജുവിന്റെയും മകൻ വിനീഷ് (16), പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17) എന്നിവരെയാണ് കാണാതായത്.

കാണാതായ ജയകൃഷ്ണൻ കഴിഞ്ഞ ദിവസം പുറത്തുവന്ന ഹയർസെക്കണ്ടറി പരീക്ഷയിൽ ജയിച്ചതിൻറെ സന്തോഷത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ശുർഹത്തുക്കളായ അഭിരാജ്, വിജിൽ, സിബിൻ എന്നിവർക്കൊപ്പം എത്തിയത്.

കടൽത്തീരത്തു കിടന്ന തെർമോക്കോൾ ഉപയോഗിച്ച് കടൽ ഭിത്തിക്ക് ഇപ്പുറത്തെ ആഴം കുറഞ്ഞ ഭാഗത്തു ഇവർ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. എന്നാൽ തിരയടിയിൽ ഇരുവരും തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെ കടലിലേക്ക് ഒഴികിപ്പോയിരുന്നു. ഇരുവരെയും രക്ഷപ്പെടുത്താൻ  കൂട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറൈൻ എൻഫോഴ്‌സ്‌മെന്റും തീരദേശ പോലീസും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്തിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടു; ഓഗസ്റ്റ് 12 വരെ മഴ

'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയിൽ വിറച്ച് മോദി സർക്കാർ

ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം, ചോദ്യപേപ്പറിൽ സവർക്കർ സ്തുതി; ബിജെപി വിധേയത്വം പരസ്യമാക്കി സതീശൻ സർക്കാർ

പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കി; മാധ്യമങ്ങളില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍

അടുത്ത ലേഖനം
Show comments