റിയൽ എസ്റ്റേറ്റ് മേഖലയിൽ 51 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് കണ്ടെത്തി

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (14:03 IST)
കൊച്ചി: സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ സ്ഥാപനങ്ങളിലാണ് നടത്തിയ പരിശോധനയിൽ  50.84 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് കണ്ടെത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി.ഇന്റലിജൻസാണ് പരിശോധന നടത്തി ഇത് കണ്ടെത്തിയത്.
 
ആകെ പതിനഞ്ചു സ്ഥാപനങ്ങൾക്കെതിരെ നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നായി 2601 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. വീടുകൾ, ഫ്ലാറ്റുകൾ എന്നിവയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്ന റിയൽ എസ്റ്റേറ്റ് കെട്ടിട നിർമ്മാതാക്കൾ ജി.എസ്.ടി അടയ്ക്കണം. എന്നാൽ ഇത്തരത്തിൽ ജി.എസ്.ടി അടയ്‌ക്കേണ്ടതില്ലാത്ത വിഭാഗത്തിനും ഇവർ നികുതി ചുമത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നായിരുന്നു പരിശോധനയും പിഴ ചുമത്താലും നടന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'പ്രാദേശിക സമാധാനത്തിന് നേരിട്ടുള്ള ഭീഷണി: അഫ്ഗാനിസ്ഥാനെതിരായ പാക് ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യ

Kerala Weather: ചക്രവാതചുഴി, ശക്തമായ കാറ്റ്; സംസ്ഥാനത്ത് കാലവർഷം ശക്തമായി

യുദ്ധകാല നിയന്ത്രണങ്ങളില്‍ ഇളവ്; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പനകളിലെ നിയന്ത്രണങ്ങള്‍ ജൂലൈ 1ന് അവസാനിക്കും

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നവെന്ന് ഹണി റോസ്

മെഡിക്കല്‍ അശ്രദ്ധയെ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്: മന്ത്രി മുരളീധരന്‍

അടുത്ത ലേഖനം
Show comments