Webdunia - Bharat's app for daily news and videos

Install App

'പിടിച്ചത് കഞ്ചാവ് ചെടിയല്ല കാട്ടുപാവലാണ്' തന്റെ മകനെ വിട്ടയക്കണമെന്ന് ഒരു വല്യമ്മ

Webdunia
ഞായര്‍, 19 മെയ് 2019 (11:34 IST)
പെരുവ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തി എന്ന കേസിൽ കൊച്ചുമകനെ മനപ്പൂർവം ജയിലിലാക്കി എന്ന പരാതിയുമായി പെരുവ മാവേലിക്കര ഏലിയാമ്മ മത്തായി, കഞ്ചാവ് ചെടി എന്ന പേരിൽ എക്സൈസ് വീട്ടിൽ നിന്നും പറച്ചുകൊണ്ടുപോത് കാട്ടു പാവലാണ് എന്നാണ് വല്യമമ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
 
വീട്ടിൽ കഞ്ചാവ് ചെടി വളർത്തി എന്നാരോപിച്ച് കൊച്ചുമകൻ മാത്യൂസ് റോയിസിനെ അടുത്തിടെയാണ് കടുത്തുരുത്തി എക്സൈസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊച്ചുമകനെ പ്രദേശത്തുള്ള ഒരു ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതാണ് എന്ന് ഏലിയാമ്മ പരാതിയിൽ പറയുന്നു,
 
കൊച്ചുമകനെ കള്ളക്കേസിൽ കുടുക്കുന്നതിനായി പല തവണ എക്സൈസ് വീട്ടിൽ റെയിഡ് നടത്തിയിട്ടുണ്ട് എന്നും എന്നാൽ ഒരിക്കൽപോലും ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ഇവർ പറയുന്നു. കാട്ടു പാവലാണ് കഞ്ചാവ് ചെടി എന്ന പേരിൽ എക്സൈസ് പറിച്ചുകൊണ്ടുപോയത്. അയൽക്കാർ ഉൾപ്പടെ ഇക്കാര്യം പറഞ്ഞിട്ടും എക്സൈസ് ഇത് കൂട്ടാക്കിയില്ല. കൊച്ചുമകന് ജാമ്യംപോലും കിട്ടാത്ത അവസ്ഥയാണെന്നും ഏലിയാമ്മ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments