സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം: കിണർ പണിയ്ക്ക് കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (12:41 IST)
കോഴിക്കോട്: കിണർ പണിയ്ക്കായാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ. എന്നാൽ സ്ത്രീയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് ചെന്നൈപ്-മംഗലാപുരം സുപ്പർ ഫാസ്റ്റിലെ ഡി-1 കംപാർറ്റ്മെന്റിൽനിന്നും വൻ സ്ഫോടക ശേഖരം കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്ററുകൾ എന്നിവ പെട്ടിയിലാക്കി സീറ്റിനടിയിൽ ഒളിപിച്ച നിലയിലായിരുന്നു. ചെന്നൈയിൽനിന്നും തലശ്ശേരിയിലേയ്ക്ക് പോവുകയായിരുന്ന സ്ത്രീയാണ് പിടിയിലായത്. പെട്ടി തന്റേതല്ല എന്നായിരുന്നു ഇവർ ആദ്യം പൊലീസിനൊട് പറഞ്ഞിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

കറാച്ചിയിലെ റേഞ്ചേഴ്സ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണം: അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രവിശ്യകള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ വ്യോമാക്രമണം

Kerala Weather: അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി, ന്യൂനമർദ്ദപാത്തിയും സജീവം; കാലവർഷം കനക്കും

റഷ്യ മറ്റൊരു രാജ്യത്തിനും വില്‍ക്കുകയോ നല്‍കുകയോ ചെയ്യാത്ത ഏറ്റവും ശക്തമായ 5 ആയുധങ്ങള്‍ ഇവയാണ്

Kerala Monsoon: കാലവർഷം ഈസ് ബാക്ക്; ഇനി മഴ ദിവസങ്ങൾ

അടുത്ത ലേഖനം
Show comments