നടി അക്രമിക്കപ്പെട്ട കേസിലെ അനുബന്ധ ഹർജികളിൽ വിധി പറയുന്നത് 27ലേക്ക് മാറ്റി

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (16:19 IST)
നടി അക്രമിക്കപ്പെട്ട സംഭവത്തിൽ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി എന്ന കേസിലും അനുബന്ധ ഹർജികളിലും വിധിപറയുന്നത് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടാതി ഈ മാസം 27 ലേക്ക് മാറ്റി. അഭിഭാഷകരായ പ്രദീഷ് ചാക്കോയും രാജു ജോസഫ് എന്നിവർ നൽകിയ വിടുതൽ ഹർജിയും 27ന് പരിഗണിക്കും.
 
കേസിലെ മുഴുവൻ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഇതേ ദിവസം തന്നെ കോടതി പരിഗണിക്കും. അതേസമയം ഏതൊക്കെ തെളിവുകളാണ് വേണ്ടത് എന്ന് രേഖാമൂലം അറിയിക്കാൻ ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 
 
കേസ് പരിഗണിക്കുന്നതിന് വനിത ജഡ്ജി വേണം എന്ന നടിയുടെ ഹർജിയിലും കോടതി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടാതി ഈ മാസം 27ന് തന്നെ വിധിപറയും. ഇതിനിടെ മുഖ്യപ്രതി സുനിൽകുമാറിന്റെ വക്കാലത്ത് അഡ്വക്കെറ്റ് ബി എ ആളൂർ ഒഴിഞ്ഞു. ദിലീപ് സുനിൽകുമാറിനെ സ്വാധീനിക്കുന്നതായി ആരോപിച്ചാണ് ആളൂർ വക്കാലത്ത് ഒഴിഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

15-18 വയസ്സ് പരീക്ഷണത്തിനുള്ള പ്രായം: കൗമാരക്കാരുടെ ലൈംഗികത കുറ്റകരമാക്കുന്ന പോക്സോ നിയമത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു

സര്‍ക്കാര്‍ ഇടപെടല്‍; സ്വകാര്യ ബസ് ഉടമകള്‍ക്ക് പുതിയ വരുമാന സാധ്യതകള്‍ തുറക്കുന്നു

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

തര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു

ആര്‍ സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യും; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി

അടുത്ത ലേഖനം
Show comments