പണികിട്ടി; പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന് യുട്യൂബ് !

Webdunia
ശനി, 2 മാര്‍ച്ച് 2019 (17:37 IST)
യൂട്യൂബിൽ ഇനിമുതൽ കുട്ടികളുടെ വീഡിയോകൾക്ക് കമന്റിംഗ് സംവിധാനം ഉണ്ടാകില്ല. കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക് താഴെ അശ്ലീലമായ കമന്റുകൾ കൂടുതലായി വരുന്ന സാഹചര്യത്തിലണ് യുട്യൂബിന്റെ നടപടി. അശ്ലീല കമന്റുകൾ വരാൻ സാധ്യതയുള്ള വീഡിയോകളിൽ നേരർത്തെ തന്നെ യു ട്യൂബ് കമന്റിംഗ് ഓപ്ഷൻ ഒഴിവാക്കിയിരുന്നു.
 
കുട്ടികളുടെ മുഴുവൻ യുട്യൂബ് ചാനകൾക്കും വീഡിയോകൾക്കും ഇതേ സംവിധാനം ഏർപ്പെടുത്താനാണ്  യുട്യുബ് തീരുമാനിച്ചിരിക്കുന്നത്. എത്രയും പെട്ടന്നു തന്നെ പുതിയ മാറ്റം യുട്യുബിൽ നിലവിൽ‌വരും. കുട്ടികളുടെ യുട്യൂബ് വീഡിയോകൾ ബാലപീഡകരുടെ കേന്ദ്രമായി മാറുകയണ് എന്ന് നേരത്തെ അന്താരാഷ്ട്ര മാധ്യമമായ ബി ബി സി റിപ്പോർട്ട് ചെയ്തിരുന്നു.
 
കുട്ടികളുടെ വീഡിയോകളിലെ അശ്ലീല കമന്റുകളിൽ നടപടി സ്വീകരിച്ച്  വരികയാൺ` എന്ന് നേരത്തെ യുട്യൂബ് വ്യക്തമാക്കിയിരുന്നു. എന്നാൽ എടി ആന്റ് ടി, ഹാസ്‌ബ്രോ ഉള്‍പ്പടെയുള്ള പരസ്യ ദാതാക്കള്‍ യൂട്യൂബില്‍ നിന്നും അവരുടെ പരസ്യം പിന്‍വലിച്ചതോടെയാണ് മാറ്റങ്ങൾ ഉടൻ നടപ്പിലാക്കാൻ യുട്യൂബ് തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ ജീവനക്കാര്‍ ചൊറിച്ചില്‍ പൊടി വിതറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

'സ്ത്രീകള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്'; പുരുഷ കമ്മീഷന്റെ സമയമായോ എന്ന ചോദ്യത്തിന് വനിതാ കമ്മീഷന്റെ മറുപടി

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമാണ് അറസ്റ്റ്: സര്‍ക്കാരിനെതിരെ കണ്ഠര് രാജീവര്

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാത ചുഴിയായി; 24വരെ ഇടത്തരം മഴയ്ക്ക് സാധ്യത

11 ജെറ്റുകള്‍ വെടിവച്ചിട്ടു; ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്നുള്ള അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments