Webdunia - Bharat's app for daily news and videos

Install App

8 ജിബി റാം, സ്നാപ്ഡ്രാഗണ്‍ 765, 33W ഫാസ്റ്റ് ചാർജിങ്, വിവോ V20 Pro ഡിസംബർ 2ന് ഇന്ത്യയിലേയ്ക്ക്

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (14:56 IST)
വി20 പ്രോയെ ഡിസംബർ 2ന് ഇന്ത്യാൻ വിപണിയിൽ അവതരിപിയ്ക്കാൻ ഒരുങ്ങി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. ട്വിറ്ററിലൂടെയാണ് വിവൊ ഇക്കാര്യം അറിയിച്ചത്. 29,990 രൂപയായിരിയ്ക്കും ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോണിന്റെ വില എന്നാണ് റിപ്പോർട്ടുകൾ. വി 20 പ്രോയുടെ അന്താരാഷ്ട്രാ വിപണിയിലുള്ള അതേ പതിപ്പ് തന്നെയാണ് വിവോ ഇന്ത്യൻ വിപണിയിലും എത്തിയ്ക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക 
 
6.44 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫൊണിൽ നൽകിയിരിയ്ക്കുന്നത്. 64 എംപി പ്രൈമറി ലെന്‍സടങ്ങുന്ന ട്രിപ്പിള്‍ ക്യാമറയാണ് വി 20 പ്രോയിൽ നൽകിയിരിയ്ക്കുന്നത്. 8 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി മോണോ ലെന്‍സ് എന്നിവയാണ് മറ്റു സെൻസറുകൾ. 44 എംപി പ്രൈമറി സെൻസറും 8 എംപി സെക്കൻസറും അടങ്ങുന്ന ഡ്യുവൽ സെൽഫി ഷൂട്ടറാണ് ഫോണിൽ ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 5ജി പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,000 എംഎഎച്ച്‌ ബാറ്ററിയും നല്‍കിയിരിയ്ക്കുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments