10-12 വർഷത്തേക്ക് മറ്റൊരാളെ നോക്കണ്ട, പന്ത് ചിന്തിക്കുന്നത് കോലിയേയും വില്യംസണിനേയും പോലെ

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (19:54 IST)
ക്യാപ്‌റ്റൻ എന്ന നിലയിൽ റിഷഭ് പന്തിന്റെ ചിന്തകൾ ഇന്ത്യൻ നായകൻ വിരാട് കോലിയോടും കിവീസ് നായകൻ കെയ്‌ൻ വില്യംസണിനോടും സാമ്യമുള്ളതാണെന്ന് ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകനും മുൻ ഓസീസ് താരവുമായ റിക്കി പോണ്ടിങ്.
 
വിരാട് കോലിയേയും കെയ്‌നിനെയും പോലെയാണ് പന്തും ചിന്തിക്കുന്നത്. എത്ര റൺസ് വേണമെന്നല്ല. ഇവരിൽ ഒരാൾ ഒരുവശത്തുണ്ടെങ്കിൽ ഭൂരിഭാഗം സമയവും അവർ ജയിക്കും. കളിക്കളത്തിൽ വളരെ ആവേശം പ്രകടിപ്പിക്കുന്ന താരമാണ് പന്ത്. സ്റ്റമ്പിന് പിന്നിൽ നിന്ന് നിങ്ങൾക്കത് കേൾക്കാം പോണ്ടിങ് പറഞ്ഞു.
 
എത്രവേഗ്ഗം കളിക്കാനിറങ്ങുന്നോ അത്രയും വേഗം കളത്തിലിറങ്ങേണ്ട താരമാണ് പന്ത്. എത്രനേരം ബാറ്റ് ചെയ്യാമോ അത്രയും ബാറ്റ് ചെയ്യണം, വിക്കറ്റ് കീപ്പർ എന്ന നിലയിലും വലിയ പുരോഗതിയുണ്ടാക്കാൻ പന്തിനായി. കീപ്പിങ് മെച്ചപ്പെടുകയും ബാറ്റിങിൽ ഈ മികവ് പുലർത്താനാവുകയും ചെയ്‌താൽ അടുത്ത 10-12 വർഷത്തേക്ക് മറ്റൊരു താരത്തെ ഇന്ത്യ നോക്കേണ്ടതില്ലെന്നും പോണ്ടിങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിഫയുടെ അഡ്മിൻ മലയാളിയാണോ? എന്നാൽ കാര്യം അതല്ല മലയാളം പോസ്റ്റുകൾക്ക് പിന്നിൽ മാർക്കറ്റിങ് തന്ത്രം മാത്രം!

Lionel Messi - Antonela Roccuzzo Love Story: അഞ്ച് വയസ് മുതൽ സുഹൃത്തുക്കൾ; മെസിയുടെ ജീവിതത്തിലേക്ക് അന്റോണെല്ല വന്നത് ഇങ്ങനെ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറെലിനെതിരെ ലൈംഗിക പീഡനക്കേസ്; ആരോപണം നിഷേധിച്ച് താരം!

ഫുട്ബോളിന് മുന്നിൽ ഒടുവിൽ യുഎസ് അയഞ്ഞു, ലോകകപ്പിൽ ഇറാൻ ടീമിനുള്ള യാത്രാവിലക്കുകളിൽ ഇളവ്

Iam Back... Iam back..ഗോളിന് പിന്നാലെ ആവർത്തിച്ച് പറഞ്ഞ് റൊണാൾഡോ, വിമർശകരുടെ വായടപ്പിച്ച് 2 ഗോൾ

അടുത്ത ലേഖനം
Show comments