കോലിയുടെ ആ തീരുമാനം തെറ്റായിരുന്നോ? ഡിവില്ലിയേഴ്‌സ് പറയുന്നു

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (12:30 IST)
ഐപിഎല്ലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ സൂപ്പർ താരം ഡിവില്ലിയേഴ്‌സിനെ ആറമതായി ഇറക്കാനുള്ള ബാംഗ്ലൂർ നായകൻ വിരാട് കോലിയുടെ തീരുമാനം വിവാദങ്ങൾക് ഇടയാക്കിയിരുന്നു. മത്സരത്തിൽ ടീമിന്റെ തോൽവിയുടെ പ്രധാനകാരണം ഇതായിരുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. ഇപ്പോളിതാ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.
 
ഞാൻ ഒരു ടീം പ്ലയറാണ്. ആ നിലയിൽ ക്യാപ്‌റ്റനും പരിശീലകനും എന്ത് തീരുമാനിക്കുന്നുവോ ഞാൻ അതിനെ പൂർണമായും പിന്തുണക്കും. മികച്ച ടീമുകൾ കളിക്കുന്നത് അങ്ങനെയാണ്.ആ സമയത്ത് പഞ്ചാബിനായി രണ്ട് ലെഗ് സ്പിന്നർമാരാണ് പന്തെറിഞ്ഞിരുന്നത്. ലോകത്തെല്ലായിടത്തും ലെഗ് സ്പിന്നർമാർക്കെതിരെ ഇടങ്കൈ ബാറ്റ്സ്മാനെയാണ് ഉപയോഗിക്കുക. ഇവിടെയും അത് തന്നെയാണ് നടന്നത്. അതിനാൽ ടീം എടുത്ത തീരുമാനം തെറ്റെന്ന് പറയാനാകില്ല ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 
ടീം ഏത് പൊസിഷൻ പറഞ്ഞാലും ആ പൊസിഷനിൽ ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും ഡല്വില്ലിയേഴ്‌സ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ബഹളങ്ങളൊന്നുമില്ലെങ്കിൽ പിന്നെന്ത് രസം, വിമർശനങ്ങൾ സമ്മർദ്ദമുണ്ടാക്കാറില്ല : രോഹിത് ശർമ

തകർപ്പൻ ഫോമിലാണല്ലോ, തുടർച്ചയായി ആറാം ഏകദിനത്തിലും റൂട്ടിന് 50+ സ്കോർ!

എല്ലാം ബൗളർമാരുടെ കുറ്റം, തോൽവിയിൽ കൈയൊഴിഞ്ഞ് ശുഭ്മാൻ ഗിൽ

'എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു; പൊട്ടിക്കരഞ്ഞ് സ്‌കലോണി (വീഡിയോ)

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

അടുത്ത ലേഖനം
Show comments