Webdunia - Bharat's app for daily news and videos

Install App

Sanju samson: ലോകകപ്പ് നേടിയ ബട്ട്‌ലര്‍ ക്യാപ്റ്റനാകട്ടെ, സഞ്ജുവിനെ വിമര്‍ശിച്ച് രാജസ്ഥാന്‍ ആരാധകര്‍

Webdunia
ചൊവ്വ, 16 മെയ് 2023 (19:41 IST)
ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമെന്ന ഭീഷണി നേരിടുകയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ്. ഇനി ശേഷിക്കുന്ന ഒരു ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി അനുകൂലമാകുമെങ്കില്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ സാധിക്കു. ഈ ഘട്ടത്തില്‍ സഞ്ജു സാംസണിനെ അടുത്ത സീസണിലെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ആരാധകര്‍.
 
സീസണില്‍ 200 റണ്‍സിനപ്പുറം 2 തവണ സ്‌കോര്‍ ചെയ്തിട്ടും ആ മത്സരങ്ങളിലൊന്നും തന്നെ ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ സഞ്ജുവിനായിരുന്നില്ല. ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തന്നെ അവസാനിച്ച സാഹചര്യത്തില്‍ സഞ്ജുവിന് പകരം ജോസ് ബട്ട്‌ലറെ ടീം നായകനാക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ബട്ട്‌ലര്‍ക്ക് രാജസ്ഥാനെയും കിരീടത്തിലേക്ക് നയിക്കാനാകുമെന്ന് ആരാധകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments