Webdunia - Bharat's app for daily news and videos

Install App

ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നു, തോറ്റാൽ പുറത്തെന്ന് അറിയാമായിരുന്നു :മെസ്സി

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2022 (18:20 IST)
ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും തങ്ങൾക്ക് ഫൈനലായിരുന്നുവെന്ന് അർജൻ്റീന നായകൻ ലയണൽ മെസ്സി. പിന്നീട് വന്ന എല്ലാ മത്സരങ്ങളും പരീക്ഷണങ്ങളായിരുന്നെന്നും എന്നാൽ എല്ലാം ഭംഗിയായി ഫൈനൽ വരെ എത്തിനിൽക്കുകയാണെന്നും മെസ്സി പറഞ്ഞു.
 
സൗദി അറേബ്യയോടേറ്റ തോൽവിക്ക് ശേഷം ഓരോ മത്സരവും ഞങ്ങൾക്ക് പരീക്ഷണമായിരുന്നു. ഞങ്ങൾ ശക്തരാണെന്ന് തെളിയിച്ചു. മറ്റ് മത്സരങ്ങൾ വിജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഞങ്ങൾ ചെയ്തത്. ഓരോ മത്സരങ്ങളും ഞങ്ങൾക്ക് ഫൈനലായിരുന്നു. തോറ്റാൽ സ്ഥിതി ഗുരുതരമാകുമെന്ന് അറിയാമായിരുന്നു. ലോകകപ്പിലെ ആദ്യ തോൽവി ഞങ്ങളെ കരുത്തരാക്കി.
 
ആറാമത്തെ ഫൈനലാണ് ഞങ്ങൾ കളിക്കുന്നത്. പന്ത് കൈവശം വെയ്ക്കുന്നതിൽ ക്രൊയേഷ്യയ്ക്ക് മേധാവിത്വമുണ്ടാവുമെൻ അറിയാമായിരുന്നു.ഞങ്ങള്‍ക്ക് നല്ല ഒരു പരിശീലകനിരയാണുള്ളത്. ഓരോ മത്സരത്തിന് ശേഷവും കളികള്‍ അവര്‍ സൂക്ഷ്മമായി വിലയിരുത്തി. ഒരു ഘട്ടത്തിലും തങ്ങള്‍ക്ക് നിരാശയുണ്ടായിരുന്നില്ല. മെസ്സി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments