Webdunia - Bharat's app for daily news and videos

Install App

നെയ്‌മറുടെ ആക്രമണത്തില്‍ തളര്‍ന്ന് നീലപ്പട; അര്‍ജന്റീനയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍

നെയ്‌മറുടെ ആക്രമണത്തില്‍ തളര്‍ന്ന് നീലപ്പട; അര്‍ജന്റീനയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (07:42 IST)
ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ അർജന്റീനയെ തകർത്ത്​ബ്രസീൽ. സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ നീലപ്പടയെ 93മത് മിനിറ്റില്‍ മിറാൻഡ നേടിയ ഉജ്വല ഗോളിന്റെ കരുത്തിലാണ് ബ്രസീൽ വീഴ്ത്തിയത് (1–0).

മൽസരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്രസീൽ അർഹിച്ച വിജയമാണ്​സ്വന്തമാക്കിയത്​. നെയ്മർ ബോക്സിലേക്കു  മറിച്ചു നൽകിയ പന്താണ് മിറാൻഡ അര്‍ജന്റീനയുടെ വലയിലെത്തിച്ചത്.

ഒരു ഘട്ടത്തിലും അര്‍ജന്റീനയ്‌ക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചില്ല. ബ്രസീലിന്റെ ഗോള്‍ അവസരങ്ങള്‍ അവസാന നിമിഷം വരെ തടയാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് അര്‍ജന്റീനയുടെ ഏക ആശ്വാസം.

പുതുമുഖ താരങ്ങളുമായി ഇറങ്ങിയ അര്‍ജന്റീന പ്രതിരോധത്തിന് നെയ്മറെ തടുക്കാൻ പാടുപെട്ടു. മൽസരം തുടങ്ങിയത്​ മുതൽ പന്തടക്കത്തിലും പാസുകളിലും ബ്രസീൽ ഏറെ മുന്നിലായിരുന്നു. കളി സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ സമയത്താണ് മിറാൻഡ ഗോളിൽ കാനറികൾ ജയം പിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments