വര്‍ഷങ്ങളോളം പ്രഭാസുമായി ലിവിങ്ങ് ടുഗദര്‍ ?; ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നമിത

Webdunia
വ്യാഴം, 18 ജനുവരി 2018 (11:05 IST)
വിവാഹം കഴിഞ്ഞ ശേഷം ആദ്യകാലങ്ങളിലുണ്ടായ വിവാദങ്ങളിലെല്ലാം തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലായിരുന്നു തന്റെ സിനിമാജീവിതത്തിലുണ്ടായ ഗോസിപ്പുകളെക്കുറിച്ചെല്ലാം താരം വ്യക്തമാക്കിയത്. 
 
തമിഴില്‍ മാത്രമല്ല തെലുങ്കിലും വെന്നിക്കൊടി പാറിച്ച താരമായിരുന്നു നമിത. പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ ശേഷമായിരുന്നു നമിതയേയും പ്രഭാസിനെയും ചേര്‍ത്തുള്ള ഗോസിപ്പുകളുണ്ടായത്. വര്‍ഷങ്ങളായി ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന തരത്തിലായിരുന്നു അക്കാലത്തെ വാര്‍ത്തകള്‍.
 
ഏകദേശം പ്രഭാസിന്റെ അത്രത്തോളം പൊക്കവും അതിനൊത്ത ശരീരവുമുള്ള ആലായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞങ്ങളെ സ്‌ക്രീനില്‍ ഒരുമിച്ച് കാണാനും ഭംഗിയുണ്ടായിരുന്നു. ഇതായിരുന്നു എല്ലാ ഗോസിപ്പുകള്‍ക്കും കാരണമെന്നാണ് നമിത പറഞ്ഞത്. 
 
മുതിര്‍ന്ന താരമായ ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേരുകള്‍ ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. പിതൃതുല്യനായാണ് അദ്ദേഹത്തെ കാണുന്നതെന്നും പറയുന്നവര്‍ക്ക് എന്തുവേണമെങ്കിലും പറയാം എന്നുമായിരുന്നു ചിരിച്ചുകൊണ്ട് നമിത നല്‍കിയ മറുപടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

കള്ളാടിയിലേത് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടത് മൂലമുള്ള ദുരന്തം, നിർദേശങ്ങൾ ബന്ധപ്പെട്ടവർ അവഗണിച്ചു, കല്പറ്റയിലും സമാനമായ സ്ഥിതി

മണ്ണ് നീക്കം ചെയ്യാൻ ജൂൺ 20 നു ഉത്തരവ്, പിന്നീട് തിരിഞ്ഞുനോക്കാതെ സർക്കാർ; കള്ളാടി ദുരന്തം വരുത്തിവെച്ച വിന

വയനാട് ദുരന്തം: പഴിചാരി മന്ത്രിമാർ, കടുത്ത വിമർശനം

ഇനി ഗോവ യാത്ര എളുപ്പം!, മംഗളൂരു- ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും, കത്തയച്ച് സുരേഷ് ഗോപി എം പി

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments