Webdunia - Bharat's app for daily news and videos

Install App

അർജന്റീനയ്ക്കും പോർച്ചുഗലിനും പിന്നാലെ സ്പെയിനും പുറത്ത്; റഷ്യ ക്വാർട്ടർ ഫൈനലിൽ

ആരാധകരുടെ ഇടനെഞ്ച് തകർത്ത് സ്പെയിൻ

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (13:01 IST)
ചരിത്രം ആവര്‍ത്തിച്ചു. ആതിഥേയര്‍ക്കു മുന്നില്‍ തോറ്റു തുന്നം പാടി സ്പെയിൻ. ടൈ ബ്രേക്കറില്‍ 4-3 ന് സ്പെയിനെ തകര്‍ത്ത് റഷ്യ ക്വാട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ ലോകകപ്പിൽ നിന്നും പുറത്താകുന്ന മൂന്നാമത്തെ ടീമായി മാറിയിരിക്കുകയാണ് സ്പെയിൻ. 
 
സ്പെയിനു വേണ്ടി ആന്ദ്രെ ഇനിയെസ്റ്റ, പിക്വെ, ഇഗോ ആസ്പാസ് എന്നിവരാണ് ഗോളടിച്ചത്. റഷ്യയുടെ വിജയത്തിനായി കോപ്പു കൂട്ടിയത് സ്‌മോളോവും ഇഗ്നാസെവിച്ചും ഗോളോവിനും പന്തടിച്ചു. റഷ്യന്‍ താരത്തിന്റെ ഹെഡര്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ സ്‌പെയിന്റെ പ്രതിരോധ താരം ജെറാള്‍ഡ് പിക്വെയുടെ കയ്യില്‍ തട്ടിയതാണ് പെനാല്‍റ്റിയ്ക്ക് വഴിവച്ചത്. കിക്കെടുത്ത ഡയുബയ്ക്ക് പിഴച്ചില്ല.
 
സ്പെയിനു മുന്നേ അർജന്റീന, പോർച്ചുഗൽ എന്നീ ടീമുകളാണ് ലോകകപ്പിൽ നിന്നും പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments