Webdunia - Bharat's app for daily news and videos

Install App

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവ് കാമുകിയുടെ അമ്മയുടെ കാൽ തല്ലിയൊടിച്ച് കാമുകിയുമായി കടന്നു

കാമുകിയെ വിളിച്ചിറക്കാനെത്തി, വീട്ടുകാർ തടഞ്ഞപ്പോൾ അമ്മയുടെ കാൽ തല്ലിയൊടിച്ച് കാമുകിയുമായി കടന്ന് യുവാവ്

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (13:19 IST)
കാമുകിയെ വിളിച്ചിറക്കാന്‍ എത്തിയ യുവാവ് കാമുകിയുടെ അമ്മയുടെ കാൽ തല്ലിയൊടിച്ച് കടന്നു. കാമുകിയുടെ വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർ പ്രശ്നമാക്കുകയും സംഘർഷം നടക്കുകയും ചെയ്തു. ഇതിന്റെ പേരിൽ യുവതിയുടെ അമ്മയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. 
 
മാറനല്ലൂര്‍  കുഴിവിള തടത്തരികത്ത് വീട്ടില്‍ വിമല്‍ കുമാറാണ് (33) ആണ് ആക്രമണം നടത്തി യുവതിയുമായി കടന്ന് കളഞ്ഞത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവാണ് കാമുകിയുമൊത്ത് ഒളിച്ചോടിയത്. യുവതിയുടെ അമ്മ മെഡിക്കല്‍ കോളേജില്‍ ചകിത്സയിലാണ്. 
 
പ്രണയബന്ധത്തിലായിരുന്ന ഇരുവരും അയല്‍വാസികളായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൈയ്യില്‍ കരുതിയിരുന്ന വടി ഉപയോഗിച്ചാണ് യുവാവ് കാമുകിയുടെ അമ്മയുടെ കാല്‍ തല്ലിയൊടിച്ചത്. ഇരുവരെയും പൊലീസ് പിടികൂടിയെന്നും സൂചനകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments