അജാസ് എത്തിയത് സൗമ്യയെ ഏതുവിധേനെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ, പ്രതി കൊലപാതകത്തിനായി ദിവസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ നടത്തി

Webdunia
ഞായര്‍, 16 ജൂണ്‍ 2019 (10:05 IST)
വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യ കൊലപ്പെടുത്താൻ പ്രതി അജാസ് എത്തിയത് കൃത്യമായ തയ്യാറെടുപ്പോടെയെന്ന് പൊലീസ്. പ്രതിയുടെ വാഹനം പരിശോധിച്ചതിൽ നിന്നുതന്നെ പൊലീസിന് ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു, ഏതു വിധേനെയും സൗമ്യയെ കൊലപ്പെടുത്തങ്ക എന്ന് ലക്ഷ്യം വച്ചുള്ളത് തന്നെയയിരുന്നു ആക്രമണം.
 
സ്ഥിരമായി ഡ്യൂട്ടിക്കെത്തിയിരുന്ന അജാസ്. അടുത്തിടെ ഇടക്കിടക്ക് അവധിയെടുക്കാൻ തുടങ്ങിയിരുന്നു. ഇത് കൊലപാതകത്തിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ വേണ്ടിയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ. കൊടുവാളും കത്തിയും രണ്ട് കുപ്പി പെട്രോളും രണ്ട് സിഗരറ്റ് ലൈറ്ററുകളും ഉണ്ടായിരുന്നു. 
 
സൗമയെ ഏതു വിധത്തിലും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് അജാസ് എത്തിയത് എന്ന് സൂചിപ്പിക്കുന്നതാണ് ഇത്. കൊലപാതത്തിന്റെ രീതിയും അങ്ങനെ തന്നെയായിരുന്നു. ഒരിക്കലും രക്ഷപ്പെടാതിരിക്കാനാണ് കാറുകൊണ്ട് ഇടിച്ചിട്ട ശേഷം കുത്തിപ്പരിക്കേൽപ്പിച്ചത്. പിന്നീട് മരണം ഉറപ്പുവരുത്താൻ പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ പ്രതിരോധം: ഒരാൾ കൂടി ആശുപത്രി വിട്ടു: ആരോഗ്യപ്രവർത്തക ഉൾപ്പെടെ രണ്ടുപേരുടെ ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരുന്നു

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളെ എല്‍ നിനോ ബാധിക്കാന്‍ സാധ്യതയുണ്ട്; ഐഎംഡി പ്രവചനം ഇതാണ്

ഇറാന്‍- യുഎസ് സമാധാനക്കരാര്‍ പ്രാബല്യത്തില്‍, എവിടെയാണ് മരവിപ്പിച്ച ഇറാന്റെ ശതകോടികള്‍?

'പിഎം ശ്രീ ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെ.എം.ഷാജി എവിടെ'; ലീഗിന്റെ ബിജെപി വിധേയത്വത്തിൽ വിമർശനം

അമേരിക്ക -ഇറാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments