ഫെയ്സ്ബുക്ക് സുഹൃത്തിനൊപ്പം നഗരം ചുറ്റി, ഒഴിഞ്ഞ മുറിയിലെത്തിച്ച് പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു

സ്കൂൾ വിദ്യാർഥിനിയെ ഫെയ്സ്ബുക് സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, സുഹൃത്തിനും കാഴ്ചവെച്ചു!

Webdunia
ചൊവ്വ, 1 മെയ് 2018 (09:43 IST)
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ ഫെയ്സ്ബുക്ക് സുഹൃത്തും കൂട്ടാളിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരും പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് നാലുദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. 
 
സ്വകാര്യ സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ പതിനാറുകാരിയാണു പീഡനത്തിനിരയായത്. പങ്കജ് ദോബി (22)യെന്ന വിദ്യാർത്ഥിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ആദ്യമാണ് പങ്കജ് ഫെയ്സ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്.
 
ശേഷം ചാറ്റിങ്ങിലൂടെയും ഫോൺ വിളികളിലൂടെയും ഇരുവരും തമ്മിൽ അടുത്തു. ഏപ്രിൽ 24ന് സ്കൂളിലേക്കു പോകുമ്പോൾ ഇരുവരും തമ്മിൽ കണ്ടിരുന്നു. സ്കൂട്ടറിൽ പോകാമെന്ന് പങ്കജ് പറഞ്ഞതിനെ തുടർന്ന് അവനൊപ്പം പോയ പെൺകുട്ടിയെ നഗരത്തിലൂടെ കറങ്ങിയതിനുശേഷം ഒഴിഞ്ഞ മുറിയിലേക്കു കൊണ്ടുപോയി. ഇവിടെ തടവിലാക്കി നാലുദിവസം പെൺകുട്ടിയെ പങ്കജും സുഹൃത്ത് ദിനേഷും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ കരാര്‍ ഉപേക്ഷിക്കുമെന്ന് ഇറാന്‍

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ ജി. കൃഷ്ണകുമാർ

കാട്ടാക്കടയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; 21കാരിയായ അമ്മ കുറ്റസമ്മതം നടത്തി

Assembly Election 2026: അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ഒറ്റ ഘട്ടത്തില്‍ വോട്ടെടുപ്പ്

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം പാക്കിസ്ഥാനിലേക്ക്

അടുത്ത ലേഖനം
Show comments