43കരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മനുഷ്യ വിസർജ്യം തീറ്റിക്കാൻ ശ്രമം, ജാതിയുടെ പേരിൽ നടന്ന ക്രൂരത ഇങ്ങനെ !

Webdunia
ബുധന്‍, 8 മെയ് 2019 (18:23 IST)
ജതിയുടെ പേരിൽ ആക്രമണം തുടർകഥയാവുകയാണ് ദളിതനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മനുഷ്യ വിസർജ്യം തീറ്റിക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരൂവാരൂർ ജില്ലയിൽ തിരുമാൻഡുരൈ എന്ന ഗ്രാമത്തിലാണ് ക്രൂരമായ സാംഭവം നടന്നത്. പി കൊള്ളിമലൈ എന്ന 43കാരനാണ് ഉയർന്നാ ജാതിക്കാരുടെ  ക്രൂരതക്ക് ഇരയായത്.
 
തന്റെ ഇഷ്ടിക നിർമ്മാണ യൂണിറ്റിൽനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൊള്ളിമലൈ. ഇതിനിടെ ശക്തിവേൽ, രാജേഷ് രാജ്കുമാ[ർ എന്നിവാർ ചേർന്ന് കൊള്ളിവേലിനെ മർദ്ദിച്ച് അവശനാക്കുകയും. മനുഷ്യ വിസർജ്യം കഴിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പ്രതികൾ കൊള്ളിവേലിന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു.
 
43കാരൻ നൽകിയ പരാതിയെ തുടർന്ന് ഉടൻ തന്നെ ശക്തിവേലിനെയും, രാജേഷിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്കുമാർ സംഭവ ശേഷം ഒളിവിൽ പോയിരിക്കുകയാണ്. അറസ്റ്റ് ചെയ്ത ശക്തിവേലിനെയും, രാജേഷിനെയും കോടതി റിമാൻഡ് ചെയതു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

പത്മജ വേണുഗോപാൽ തൃശൂരിൽ, ശോഭ സുരേന്ദ്രന് പാലക്കാട് സീറ്റും നിർദേശിച്ച് ബിജെപി ദേശീയനേതൃത്വം

യുദ്ധഭീതിയില്‍ ഇറാന്‍; ഇന്ത്യക്കാര്‍ എത്രയും വേഗം ഇറാന്‍ വിടണമെന്ന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കോടതിവിധി ട്രംപിന് എതിരായി; ചര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലം ഇന്ത്യ പിന്മാറി

അടുത്ത ലേഖനം
Show comments