ഏഴുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി 75കാരി, ക്രൂര കൊലപാതകം കുട്ടി സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ

Webdunia
ശനി, 23 മാര്‍ച്ച് 2019 (13:27 IST)
ഏഴുവയസുകാരനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി 75കാരി. സ്വിറ്റ്സർലൻഡിലെ നോര്‍ത്ത് വെസ്‌റ്റേണിലെ സെന്റ് ഗല്ലെര്‍ റിംഗിലാണ് ലോകത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വയോധിക ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 
 
കുട്ടിയുടെ അധ്യാപികയാണ് ഗുരുതരമായി മുറിവേറ്റ നിലയിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. ഉടൻ തന്നെ യൂണിവേസിറ്റി വിദ്യാർത്ഥികളുടെ ആശുപത്രിയിൽ ഏഴുവയസുകാരനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ‌വച്ച് കുട്ടി മരണപ്പെടുകയായിരുന്നു.  
 
കുട്ടിയെ കൊലപ്പെടുത്തി എന്ന് സമ്മതിച്ച് വയോധിക തന്നെ പ്രോസിക്യൂട്ടറുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണ് എന്ന് വ്യക്തമാക്കാൻ വയോധിക ഇതേവരേ തയ്യാറായിട്ടില്ല. ഇവർക്ക് മാനസികാമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല : ഹൈക്കോടതി

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം

വേളി ബീച്ചില്‍ കൈകള്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ചു

അടുത്ത ലേഖനം
Show comments